Wednesday 28 December 2016

500ഉം 1000ഉം

നേരം വെളുത്ത് വാട്സാപ്പ് തുറന്ന് നോക്കിയപ്പോ കിട്ടിയ ചില മെസേജുകൾ. :D 


കൈയിൽ പൈസ ഇല്ലാത്തത്തിൽ അഭിമാനം തോന്നിയ ഏക നിമിഷം😂 


**********"എന്റെ കയ്യിൽ അഞ്ചിന്റെ പൈസയില്ലേ"ന്ന് പറഞ്ഞ് നടന്നവന്റെയൊക്കെ തനിനിറം അറിയാൻ നാളെ വല്ല ബാങ്കിന്റെ മുന്നിലും ചെന്ന് നോക്കിയാ മതി. ചില്ലറവാങ്ങാൻ ചാക്കുമായി വരുന്നത് കാണാം.😀**********ഇന്നലെ 1000 രൂപ കടം ചോദിച്ചപ്പോൾ തരാത്തവൻ ഇപ്പോൾ ഇങ്ങോട്ട് വിളിച്ച് കടം വേണോ എന്ന് ചോദിക്കുന്നു... 😂😂 **********

വേദനിക്കുന്ന കോടീശ്വരൻ എന്ന വാക്യത്തിന് അർത്ഥം വന്ന ദിവസം....**********ഒരു ചെറിയ സംശയം, ഈ ബ്ലാക്ക് മണി 500ഉം 1000ഉം ആയി ചാക്കിൽ കെട്ടിയാണോ മുതലാളിമാർ സൂക്ഷിക്കുന്നത്.**********അച്ഛനോട് 100 രൂപ കടംചോദിച്ചപ്പോൾ 500തരാമെന്ന്..എന്റെ കണ്ണ് നിറഞ്ഞുപോയി**********പകച്ചു പോയി ...

അറിയാതെ വൈറ്റില സിഗ്നൽ റെഡ് സിഗ്നൽ ക്രോസ്സ് ചെയ്തു ..1000 കൊടുത്തപ്പോൾ പോലീസ് പറയുവാ 100 മതിയെന്ന് .പകച്ചു പോയി .....😂😂😂😂**********അര്‍ദ്ധരാത്രി സ്വാതന്ത്രം അര്‍ദ്ധരാത്രി എണ്ണവില വര്‍ദ്ധനഅര്‍ദ്ധരാത്രി നോട്ടുകള്‍ അസാധു.ഈ രാജ്യത്ത് പട്ടാപകലൊരു പരിപാടിയും ഇല്ലേ?**********

.😀ബോധം തെളിഞ്ഞ ജയലളിതയുടെ ബോധം വീണ്ടും പോയി 😀😀 **********കുപ്പി പാട്ടാ പ്ലാസ്റ്റിക് പഴയ 1000 രൂപ 500 രൂപാ നോട്ടുകള്‍ കൊടുക്കാനുണ്ടോ ?**********

"ചേട്ടാ... ഒരു ഇരുപതിന്റെ ഐഡിയ കൂപ്പൺ..."

"ആയിരത്തിനു ചേഞ്ച് ‌ ഇല്ലല്ലോ മോനെ..."

"ബാക്കി ചേട്ടൻ വച്ചോ..."!!😄😄**********

അസാധു ആയതും അല്ലാത്തതുമായ എല്ലാ നോട്ടും ഞാൻ സ്വീകരിക്കുന്നതാണ്🤗**********

കെഎം മാണി പാലായിൽ ചക്ക വെട്ടിയിട്ട പോലെ വീണു കിടക്കുന്നതായി ഞങ്ങളുടെ റിപ്പോർട്ടർ ശാന്തൻ പുളിക്കൽ റിപ്പോർട്ട് ചെയ്യുന്നു**********എവിടെടാ കോടീശ്വരൻമാർ😂

10 ന്റെയും 5 ന്റെയും നോട്ടുകൾ മാത്രമുള്ള ഞങ്ങളാണ് നാളെ മുതൽ കോടീശ്വരൻമാർ.. - **********ഇന്ന് ധൈര്യമായി കിടന്ന് ഉറങ്ങാം 😅 കള്ളൻമാർ കേരൂലാ.....കേരിയാൽ നാളെ ഓനെ  BANK ന്റ മുന്നിൽ നിന്ന് കിട്ടും 

😂😂😂**********നമ്മുടെ ആയിരത്തിന്റെയും💶 അഞ്ഞൂറിന്റേയും💷 നോട്ടിനെ കേന്ദ്ര സർക്കാർ മുത്തലാക്ക് ചൊല്ലി.**********

പണ്ടൊക്കെ പാതിരാത്രീല് പ്രേതത്തെ ആയിരുന്നു പേടി..ഇപ്പൊ പ്രധാനമന്ത്രിയെയാ പേടിക്ക്ണത്.....**********

കള്ളപ്പണം പൊങ്ങുന്നതിന്റെ ചെറിയ ഒരു example വീട്ടിൽ സംഭവിച്ചു... wife പറയുകയാ...ചേട്ടാ എന്റെ കയ്യിൽ കുറച്ചു പൈസ ഉണ്ടെന്നു...😂😂😂**********എല്ലാ നേർച്ച പെട്ടികളും പെട്ടന്ന് പൊളിക്കാൻ ഉത്തരവിട്ടു 

പള്ളി മുക്രിക്ക⚒🛠⚔🗡🔪😂😂😂

ആരെങ്കിലും കുറച്ച് 100 ന്റെ നോട്ടുകൾ കടം തരുമോ??എന്റടുത്ത് 1000ത്തിന്റെ ഉള്ളൂ. മീൻ വാങ്ങാൻ പോണം😢😢😢😢 നേരം വെളുത്ത് വാട്സാപ്പ് തുറന്ന് നോക്കിയപ്പോ കിട്ടിയ ചില മെസേജുകൾ. :D 

കൈയിൽ പൈസ ഇല്ലാത്തത്തിൽ അഭിമാനം തോന്നിയ ഏക നിമിഷം😂 

**********"എന്റെ കയ്യിൽ അഞ്ചിന്റെ പൈസയില്ലേ"ന്ന് പറഞ്ഞ് നടന്നവന്റെയൊക്കെ തനിനിറം അറിയാൻ നാളെ വല്ല ബാങ്കിന്റെ മുന്നിലും ചെന്ന് നോക്കിയാ മതി. ചില്ലറവാങ്ങാൻ ചാക്കുമായി വരുന്നത് കാണാം.😀**********ഇന്നലെ 1000 രൂപ കടം ചോദിച്ചപ്പോൾ തരാത്തവൻ ഇപ്പോൾ ഇങ്ങോട്ട് വിളിച്ച് കടം വേണോ എന്ന് ചോദിക്കുന്നു... 😂😂 **********

വേദനിക്കുന്ന കോടീശ്വരൻ എന്ന വാക്യത്തിന് അർത്ഥം വന്ന ദിവസം....**********ഒരു ചെറിയ സംശയം, ഈ ബ്ലാക്ക് മണി 500ഉം 1000ഉം ആയി ചാക്കിൽ കെട്ടിയാണോ മുതലാളിമാർ സൂക്ഷിക്കുന്നത്.**********അച്ഛനോട് 100 രൂപ കടംചോദിച്ചപ്പോൾ 500തരാമെന്ന്..എന്റെ കണ്ണ് നിറഞ്ഞുപോയി**********പകച്ചു പോയി ...

അറിയാതെ വൈറ്റില സിഗ്നൽ റെഡ് സിഗ്നൽ ക്രോസ്സ് ചെയ്തു ..1000 കൊടുത്തപ്പോൾ പോലീസ് പറയുവാ 100 മതിയെന്ന് .പകച്ചു പോയി .....😂😂😂😂**********അര്‍ദ്ധരാത്രി സ്വാതന്ത്രം അര്‍ദ്ധരാത്രി എണ്ണവില വര്‍ദ്ധനഅര്‍ദ്ധരാത്രി നോട്ടുകള്‍ അസാധു.ഈ രാജ്യത്ത് പട്ടാപകലൊരു പരിപാടിയും ഇല്ലേ?**********

.😀ബോധം തെളിഞ്ഞ ജയലളിതയുടെ ബോധം വീണ്ടും പോയി 😀😀 **********കുപ്പി പാട്ടാ പ്ലാസ്റ്റിക് പഴയ 1000 രൂപ 500 രൂപാ നോട്ടുകള്‍ കൊടുക്കാനുണ്ടോ ?**********

"ചേട്ടാ... ഒരു ഇരുപതിന്റെ ഐഡിയ കൂപ്പൺ..."

"ആയിരത്തിനു ചേഞ്ച് ‌ ഇല്ലല്ലോ മോനെ..."

"ബാക്കി ചേട്ടൻ വച്ചോ..."!!😄😄**********

അസാധു ആയതും അല്ലാത്തതുമായ എല്ലാ നോട്ടും ഞാൻ സ്വീകരിക്കുന്നതാണ്🤗**********

കെഎം മാണി പാലായിൽ ചക്ക വെട്ടിയിട്ട പോലെ വീണു കിടക്കുന്നതായി ഞങ്ങളുടെ റിപ്പോർട്ടർ ശാന്തൻ പുളിക്കൽ റിപ്പോർട്ട് ചെയ്യുന്നു**********എവിടെടാ കോടീശ്വരൻമാർ😂

10 ന്റെയും 5 ന്റെയും നോട്ടുകൾ മാത്രമുള്ള ഞങ്ങളാണ് നാളെ മുതൽ കോടീശ്വരൻമാർ.. - **********ഇന്ന് ധൈര്യമായി കിടന്ന് ഉറങ്ങാം 😅 കള്ളൻമാർ കേരൂലാ.....കേരിയാൽ നാളെ ഓനെ  BANK ന്റ മുന്നിൽ നിന്ന് കിട്ടും 

😂😂😂**********നമ്മുടെ ആയിരത്തിന്റെയും💶 അഞ്ഞൂറിന്റേയും💷 നോട്ടിനെ കേന്ദ്ര സർക്കാർ മുത്തലാക്ക് ചൊല്ലി.**********

പണ്ടൊക്കെ പാതിരാത്രീല് പ്രേതത്തെ ആയിരുന്നു പേടി..ഇപ്പൊ പ്രധാനമന്ത്രിയെയാ പേടിക്ക്ണത്.....**********

കള്ളപ്പണം പൊങ്ങുന്നതിന്റെ ചെറിയ ഒരു example വീട്ടിൽ സംഭവിച്ചു... wife പറയുകയാ...ചേട്ടാ എന്റെ കയ്യിൽ കുറച്ചു പൈസ ഉണ്ടെന്നു...😂😂😂**********എല്ലാ നേർച്ച പെട്ടികളും പെട്ടന്ന് പൊളിക്കാൻ ഉത്തരവിട്ടു 

പള്ളി മുക്രിക്ക⚒🛠⚔🗡🔪😂😂😂

ആരെങ്കിലും കുറച്ച് 100 ന്റെ നോട്ടുകൾ കടം തരുമോ??എന്റടുത്ത് 1000ത്തിന്റെ ഉള്ളൂ. മീൻ വാങ്ങാൻ പോണം😢😢😢

😢ഈ വെള്ളിയാഴ്ച പള്ളിയിലെ ബക്കറ്റിൽ 500, നോട്ടുകളിട്ട് ബാക്കി 490 എടുക്കാൻ ശ്രമിക്കുന്നവരെ പോലീസിൽ ഏൽപ്പിക്കുമെന്ന് സെക്രട്ടറി അറിയിച്ചു


😂😂😂😂😂big എക്സ്ചേഞ്ച് ഓഫർ.... 1000 രൂപ ക്കു പകരം 500 രൂപ നൽകുന്നു.. ഉടൻ വിളിക്കു... 9539789087... *****************😀😀😀

" മാഫി ഫിലൂസ് മാഫി മുഷ്കിൽ " no мoney no proвleм oĸ***********************

*മോഡി സാറിന് നന്ദി. മരണാസന്നത്തിലായിരുന്ന പല ഗ്രൂപ്പുകൾക്കും ഓക്സിജൻ നൽകി ജീവൻ തിരിച്ച് കൊടുത്തതിന്... എല്ലാ ഗ്രൂപ്പിലും അഞൂറിന്റെയും ആയിരത്തിന്റെയും പെരുമഴ....😁

നേർച്ച പെട്ടിയിൽ 500,1000 നോട്ടുകൾ ഇട്ടാൽ കൂലി കിട്ടില്ല...-ഖത്തീബ്**********പണമില്ലാത്തവൻ സമാധാനത്തോടെ ഉറങ്ങുകയും പണം കൂടുതൽ ഉള്ളവൻ ഉറങ്ങാതിരിക്കുകയും ചെയ്യുന്ന രാത്രി .....😁😝

ശുഭരാത്രി


ദിലീപ് - കാവ്യാ വിവാഹ വാർത്തകൾ

ദീർഘകാല വെടിവെപ്പിന് ശേഷം..... സമാധാന വെടിനിർത്തൽ കരാറിൽ ഒപ്പിട്ടു...ദിലീപ് - കാവ്യ വിവാഹിതരായി.



ദിലീപിന്റെ കൈയിലുള്ള ബ്ലാക്ക്‌ മണിയുടെ വിവരങ്ങൾ നാളെ പുറത്തു വിടുമെന്ന് കാവ്യാ മാധവൻ 😁😁😂



 അങ്ങിനെ, ബിനാമി പ്രോപ്പർട്ടി ആദ്യമായി ഡിക്ലയർ ചെയ്ത ദിലീപ് മാതൃകയായി.😀😀


 ശോ... ഇന്ന് വൈകിട്ട് *കളി കാണാൻ* കൊച്ചിയിൽ പൊക്കോട്ടെ എന്ന് എങ്ങനെ ചോദിക്കും വീട്ടുകാരോട്....😪😪😪

 കൈവശം വെച്ചിരുന്ന ഭൂമിക്ക് പട്ടയം കിട്ടി.... അത്രേ ഉള്ളു...😜


 പാലു കാച്ചിയ ശേഷമാണൊ വീടുവെക്കുന്നത് 🤔🤔

 😊😊😊😊ഓടിച്ചു കൊണ്ടിരുന്ന വണ്ടി💛💛💛 വിലക്കു വാങ്ങി നടൻ ദിലീപ് മാത്രകയായി🤓🤓🤓



 ദിലീപ് കാവ്യാ വിവാഹ

ബാങ്ക് കാരെ പറ്റിച്ച് 2.5 ലക്ഷം പിൻവലിക്കാനുള്ള സൈക്കോളജിക്കൽ മൂവ്....😂😂😂😂😂😂😂


 ഇനിയും മാറിയെടുക്കാൻ ശ്രമിച്ചാൽ ദിലീപിന്റെ വിരലിൽ മഷി പുരട്ടും - മോദി.....

 ന്യൂസ്‌ ചാനലില്‍ മുഴുവന്‍ ദിലീപിന്റെയും കാവ്യയൂടെയും കല്ല്യാണം..... ഇതിന്റെ ഇടയില്‍ വരുന്ന പരസ്യത്തില്‍  ആദ്യ ഭാര്യയുടെ വക അച്ചാറ്‌ പരസ്യം........


 ദിലീപ്‌ രണ്ടാമത്‌ കെട്ടിയാൽ ചാനലിൽ "ലൈവ്‌"📺📹

സാദാരണകാരൻ രണ്ടാമത്‌ കെട്ടിയാൽ "കഥയല്ലിത്‌ ജീവിതം"📽


Flash news ഇന്ന് രാവിലെ ദിലീപിനേയും കാവ്യ മാധവനേയും വിളിച്ചുണർത്താൻ മകൾ വതലിൽ മുട്ടിയപ്പോൾ കാവ്യ മാധവൻ അടുക്കള വാതിൽ വഴി ഇറങ്ങി ഓടി 💃💃💃💃എന്ന് വാർത്ത' പിന്നിട് വിവാഹം കഴിഞ്ഞ കാര്യം മനസിലാക്കി കാവ്യ സ്വയം തിരിച്ചു വരുകയായിരുന്നു'


ദിലീപ് - കാവ്യാ

*വിവാഹ വാർത്തകൾ* *ഗ്രൂപ്പിൽ*  *നിരോധിച്ചിരിക്കുന്നു*


വേണ്ടാഞ്ഞിട്ടാ പ്ലീസ്🙏🏿🙏🏿🙏🏿














ബാല്യവും കൌമാരവും ശേഖരിച്ചുവച്ച പൂമൊട്ടുകള്‍

ബാല്യവും  കൌമാരവും ശേഖരിച്ചുവച്ച പൂമൊട്ടുകള്‍ അതിവിദൂരമയ വസന്തത്തിന്റെ ആഗമനവും കാത്തു മനസ്സിലെ ഒഴിഞ്ഞ കിളിക്കൂടുകളില്‍ അനാഥമായി കിടക്കുകയയിരുന്നു....താഴ് വരകളില്‍ നിഴല്‍ പരത്തി കൊടുമുടികളെ കിരീടമണിയിച്ചു കടന്നുവന്ന ആ സുന്ദരനിമിഷങളിലൂടെ വസന്തൊത്സവം   ആരംഭിക്കുകയയിരുന്നു. .പ്രണയിനികളുടെ സ്വപ്നങ്ങള്‍ക്കു കാവല്‍ നിന്ന തെക്കന്‍ കാറ്റിന്റെ വികാരങ്ങള്‍ പിന്നെയും പിന്നെയും നിര്‍വ്രതി കൊണ്ടു,ആനന്ദത്തിന്റെ പകലുകളും പരിചയപ്പെടലുകളുടെ ശബ്ദാരവങളും, വരവെല്‍പ്പിന്റെ ശബ്ധഘൊഷങ്ങളും.......പരിശുദ്‌ധമായ സ്നേഹത്തിന്റെ അലകള്‍ കടലിലെ തിരമലകളെ പൊലെ ചുറ്റും മതിക്കുകയയിരുന്നു... സൂര്യനെപ്പൊലെ തേജ്വസിനികളായ യുവസുന്ദരിമരുടെ തൂവെണ്ണിലവുതിർക്കുന്ന പാല്‍ക്കുളിർ പുഞ്ചിരികളയിരിക്കാം മനസ്സിലെ ആ പഴയ പൂമൊട്ടുകളെ തഴുകി വിടർത്തിയതു...
ദിവാസ്വപ്നങളുടെ ശീതൊഷ്മളതയും,സനേഹത്തിന്റെ  ഇഴയടുപ്പവും വീണ്ടും വീണ്ടും  തിരിച്ചറിഞ്ഞ  ദിവസങ്ങളും നിമിഷങ്ങളും   …. ബാല്യത്തിന്റെ കൂസ്രതികളില്‍ നിന്നു കൌമരത്തിന്റെ ചാപല്യങ്ങളിലേക്കവര്‍ പ്രവേശിച്ചതു പ്രണയവര്‍ണങ്ങള്‍ നിറഞ്ഞ  ഒരു മനസ്സൊടു കൂടിയായിരുന്നു..,സ്കൂള്‍  മതില്‍കെട്ടിനകത്തെ വിലക്കുകളുടെ ചങ്ങലക്കെട്ടുകളാല്‍ കുരുങിക്കിടാന്നിരുന്ന സ്വ്പനങ്ങള്‍ക്കു വര്‍ണച്ചിറകുകള്‍ നല്കി..ദേശടനക്കിളികളെപോലെ പറന്നു നടക്കന്‍ കൊതിക്കുന്ന മനസ്സുമായിട്ടണു അവര്‍ ക്യാംപസ്സിലെത്തിയതു..,


Read more.....

..http://aakashaneelima.blogspot.in/2014/12/teenage1.html?m=1

Wednesday 23 November 2016

പുലി മുരുകൻ


പഴയ ലാലേട്ടൻ. . . പുതിയ ലാലേട്ടൻ. . . എന്നൊന്നില്ല. ഒരേയൊരു ലാലേട്ടൻ മാത്രം. . . അന്നും ഇന്നും ഞങ്ങളെ വിസ്മയിപ്പിച്ചു കൊണ്ടേയിരിക്കുന്നു. പുലിമുരുകനിൽ മോഹൻലാൽ ചെയ്ത ആക്ഷൻ സീൻസ് കണ്ടാൽ അത് ഒന്നു കൂടി ബോദ്ധ്യമാകും. എന്നാൽ, ഇന്ന് ആ എനർജി ലെവൽ ഒന്നു കൂടിയോ എന്ന സംശയം മാത്രമേ ഉള്ളൂ.




തോപ്പിൽ ജോപ്പനെ അടിച്ചു പൊട്ടക്കിണറ്റിൽ ഇട്ട കേസിലെ ഒന്നാം പ്രതി

പുലി മുരുകൻ !!!
പുലി മുരുകൻ !!!
പുലി മുരുകൻ !!!


മമ്മൂട്ടി വൈശാഖ് പുതിയ ചിത്രം വരുന്നു.... പുലിമുരുകന്
 പോലൊരു ചിത്രം വേണമെന്ന മമ്മൂട്ടിയുടെ നിര്
ബന്ധത്തിനു വഴങ്ങിയാണ് വൈശാഖ് ചിത്രം ചെയ്യുന്നത്... ആമസോണ്
 കാടുകളുടെ അടുത്തുള്ള ഒരു പൊന്തക്കാട്ടില്
 ആമകളെ വേട്ടയാടുന്ന ആമ വേട്ടക്കാരനായ 'ആമഖാദര്
' എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്... ഇക്ക ഡ്യൂപ്പില്ലാതെ ആമയെ ഓടി തോല്
പ്പിക്കുന്നതാണ് ചിത്രത്തിന്
റെ ഹൈലൈറ്റ്... പീറ്റര്
 ഹെയന്
റെ വീട്ടിലെ അരി വെപ്പുകാരനാണ് സംഘട്ടനങ്ങള്
 ഷൂട്ട് ചെയ്യുന്നത്....




ലാലേട്ടൻ എന്ന മഹാനടന്റെ കൂടെ ആദ്യമായണ് അഭിനയിക്കുന്നത്..അതിന്റെ ഒരു പേടിയുണ്ടായിരുന്നു
.അഭിനയത്തെക്കുറിച്ച് ഒരു പാട് കാര്യങ്ങൾ എനിയ്ക്ക് പറഞ്ഞു തന്നു.ലാലേട്ടനും ഞാനുമായുള്ള കോമ്പിനേഷൻ സീൻ അതുകൊണ്ട് തന്നെ എനിയ്ക്ക് നന്നായ് ചെയ്യാൻ കഴിഞ്ഞു...ഷൂട്ടിങ്ങിന്റെ ഇടവേളകളിൽ ലാലേട്ടൻ പറഞ്ഞ തമാശകൾ ഓർത്ത് ഇപ്പോഴും ചിരിവരുന്നു..ഇത്രയും മഹാനായ നടന്റെ കൂടെ അഭിനയിക്കാൻ കഴിഞ്ഞത് തന്നെ മഹാഭാഗ്യമാണ്.."

*പുലിമുരുഗനിലെ പുലി..







സിനിമ കാണാൻ വീട്ടിൽ പൈസ ചോദിച്ചപ്പോൾ അച്ഛൻ പറഞ്ഞു..'' നീ പുലിമുരുഖനു പോയ മതി.. ജോപ്പന് പോവാണ്ട'' എന്ന്....
കാര്യം എന്താന്ന് ചോദിച്ചപ്പോൾ അച്ഛൻ പറഞ്ഞു. ജോപ്പൻ ദീപാവലിക്ക് ടിവിയിൽ വരും എന്ന്....
പകച്ച് പോയി....

.

😂😂😂 ജോപ്പൻ പൊളിച്ചു എന്നു ഇക്ക ഫാൻസ്
    പൊളിച്ചത് എന്റെ വീടും പറമ്പും എന്ന് നിർമാതാവ് 😢😢😢😢




Man 1 : ആ തീയറ്ററിൽ എന്താ ഇത്ര തിരക്ക്.....???

Man 2 : അവിടെ മമ്മൂട്ടിയുടെ 'തോപ്പിൽ ജോപ്പനാ'ണ്. പടം......

Man 1 : അയ്യോ.....അതു കാണാനാണോ ഇത്ര തിരക്ക്.......???

Man 2 : അതല്ല.....  അതു കാണാൻ ആരോ ഒരാൾ ടിക്കറ്റ് എടുത്തിട്ടുണ്ട്......

അയാളെ കാണാനാ ഈ തിരക്ക്.... ;) ;) ;


....ആദ്യം പറഞ്ഞു മുരുകനെ ജോപ്പൻ തകർക്കുമെന്ന് .ഇപ്പൊ പറയുന്നു 35 കോടിയുടെ പടം കൊണ്ട്‌ വെല്ലുവിളിക്കുന്നത്‌ ജോപ്പനെ പോലെ 5 കോടി ബഡ്ജറ്റുള്ള പടത്തിനെയാണോ എന്ന് ... അപ്പൊ 3 ജി ആയി എന്ന് ഉറപ്പായാ 5 കോടി തന്നെ ബഡ്ജറ്റിൽ തന്നെ വൻ കളക്ഷനുമായി നിക്കണ ഒപ്പം അവിടുണ്ട്‌ .തകർക്ക്‌ മക്കളെ ജയരാമന്റെ റെക്കോർഡ്സ്‌ കാണട്ടെ ...

കളിയൊക്കെ നിങ്ങളായി തുടങ്ങ്യോണ്ട്‌ ഇനി നിന്റെയൊക്കെ കച്ചോടം പൂട്ടിച്ചെ ഏട്ടനും പിള്ളാരും പോവൂ...



"പുലിമുരുഗൻ"
ഒറ്റവാക്കിൽ പറഞ്ഞാൽ അവതാരപ്പിറവിയുടെ രൗദ്ര ഭാവങ്ങൾ ആവാഹിച്ച ആ മൂർത്തിക് ഇപ്പോൾ പേര് പുലിമുരുഗൻ എന്നാണ്"
മോഹൻലാൽ ആയ കാലത്തു ചെയ്യാത്ത പ്രകടനം 56 ആം വയസിൽ പുഷ്പം പോലെ ചെയിതു കാട്ടി... അതി സാഹസിക രാഗങ്ങൾ പോലും ഒരു സുരക്ഷാ മാർഗം തേടാതെ അഭിനയിച്ചു 😊
ചിത്രം ഒരു വിസ്മയം ആണ്... പുലിയൂർ എന്ന് ചിത്രത്തിൽ പറയുന്ന ഗ്രാമം "മാമലക്കണ്ടം" എന്ന കൊച്ചു നാടാണ്... പൂയംകുട്ടി,പന്തപ്ര, അവറുകുട്ടി എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്... 😊  മാമലക്കണ്ടം എന്ന ഈ കൊച്ചു ഗ്രാമം നാലു വശത്താൽ വനത്തിൽ ചുറ്റപ്പെട്ട ഒരു സ്ഥലമാണ്... ഒരു ദ്വീപു പോലെ വനത്തിൽ ചുറ്റപ്പെട്ട വില്ലജ്... അധികമാരും അറിയാതെ കിടക്കുന്ന ഗ്രാമം എറണാകുള• ജില്ലയിലാണ്... ഇടുക്കി അതിർത്തിയും കൂടെയാണ്... പീണ്ടിമേട് വെള്ളച്ചാട്ടവും  മാമലക്കണ്ടം കാടുകളിൽ ആരും അറിയാത്ത വെള്ളച്ചാട്ടങ്ങളും അതി മനോഹരമായി പകർത്താൻ വൈശാഖ് എന്ന സംവിധായകന് കഴിഞ്ഞു... ഒരിക്കൽ കൂടെ നന്ദി പറഞ്ഞു കൊണ്ട് നിര്ത്തുന്നു... മാമലക്കണ്ടം എന്ന ഗ്രാമത്തിലെ ഓരോ ജനതയുടെ പേരിലും...



. ധൈര്യമായ് ടിക്കറ്റ് എടുത്തോളൂ ... ഒപ്പവും ദൃശ്യവും ആ റെക്കോർഡൊക്കെ ഇനി പഴങ്കഥയാണ്..... അത് മാത്രമല്ല നമ്മുടെ മലയാളം ഇൻഡസ്ട്രി ഇപ്പോ എത്തി നിൽക്കുന്ന ലെവൽ എന്നു പറയുന്നത്... ഈ ചിത്രം കണ്ടാൽ മനസ്സിലാവും.... ആരും ഇത് മിസ്സ് ചെയ്യരുത്... ചെയ്താൽ അത് വലിയ നഷ്ടം തന്നെയായിരിക്കും.....  കോമഡിയുണ്ട്... സസ്പെൻസുണ്ട്... സെന്റിമെൻസിന് അതും ഉണ്ട്.... പിന്നെ ആക്ഷൻ അത് ഹോളിവുഡ് ലെവലാണ്.. സംശയം ഉള്ളവർക്ക്.. കാണുമ്പോ... തനിയെ മനസ്സിലായിക്കോളും..... അത് കൊണ്ട് .... പറയാനുള്ളതെന്തെന്നാൽ.... ടൊറൻറിൽ... ഈ ചിത്രം വരുന്നതും നോക്കിയിരുന്ന്.... ഡൗൺലോഡ് ചെയ്ത്... നിങ്ങളുടെ മൊബൈലിൻറെ..6 ഇഞ്ച് ഡിസ്പ്ലേയിൽ ഒതുക്കാവുന്ന ഒരു പടം അല്ല ഇത്.... ഇപ്പോ ടിക്കറ്റ് എടുത്താൽ പിന്നീട് ദുഖിക്കണ്ട കാരണം... പിന്നീട്...കിട്ടില്ല... പടം ഹൗസ്ഫുള്ളാവും ഉറപ്പ്..... ഞാൻ ഏട്ടൻ ഫാനായതു കൊണ്ട് പറയുന്നതല്ല.... മലയാള സിനിമയെ ഒരു പാട് ഇഷ്ടമുള്ളത് കൊണ്ട് പറയുന്നതാണ്.....  അതു കൊണ്ട് ധൈര്യമായി കാണുക നമ്മുടെ മലയാളത്തിന്റെ.... ലെവൽ അറിയുക.... മോഹൻലാൽ എന്ന നടനെ അറിയുക... ഒരു പാട് പേരുടെ കഷ്ടപ്പാടിന്റെ വില അറിയുക.... എന്റെ സ്വന്തം വാക്കുകളാണ്.... എവിടുന്നും കടം എടുത്തതല്ല.....
#PuliMuruganMania


🐆🐆🐆#Lallettan mass... 😘😘😘😘😘😘
മീശപുലിമലയിൽ മഞ്ഞു വീഴുന്നത് കണ്ടിട്ടില്ല...
പക്ഷേ ആണൊരുത്തൻ മീശ പിരിച്ച് വന്നാൽ തിയേറ്റർ പൂരപറമ്പാകുന്നത് കണ്ടു... 💪💪💪
ലാലേട്ടൻ.. 👍👍👍
അതൊരു ആവേശം തന്നെയാ...💛💛💛💛💛💛💛






















എൻ്റെ ഗവേഷണ പ്രബന്ധം

സ്വീഡിഷ്   സർവകലാശാലയിൽ  നിന്ന്...ഡോക്ടറേറ്റ് നേടിയ
മലയാളി യുവതിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുന്നു.....!!!


എൻ്റെ  ഗവേഷണ  പ്രബന്ധം ...എൻ്റെ ആദ്യത്തെ പുസ്തകം കടപ്പാട് ...ദൈവങ്ങളോട് ...അതെ ഒത്തിരി ആൾദൈവങ്ങളോട്
വികാസ് ട്യൂട്ടോറിയൽ കോളേജിലെ ഫീസ് കൊടുക്കാത്തവരുടെ ലിസ്റ്റ് വിളിക്കുമ്പോൾ എന്റെ പേര് ഒരിക്കലും വെട്ടാൻ ഒരവസരം പോലും കൊടുത്തിട്ടില്ല എന്നിട്ടും ഒരു വഴക്കുപോലും പറയാതെ ക്ളാസിലിരുത്തി --പഠിപ്പിച്ച ഒരു കൂട്ടം അദ്ധ്യാപകർ, പത്താം ക്ളാസ് കഴിഞ്ഞു  കൂലിവേലയ്ക്കിറങ്ങിയ സമയം ...ജോൺസൺ സാറിന്റെ വീടാണെന്നറിയാതെ .ചെന്ന് പെട്ട ഞാനും ...ചാണകം നിറച്ച ആദ്യ കുട്ട തലയിലെടുത്തു വെച്ച് തന്നു ..കണ്ണിൽ നോക്കാതിരിക്കാൻ പ്രയാസപ്പെട്ടു വൈകുന്നേരം അന്നത്തെ പണിക്കുള്ള കാശു കയ്യിൽ തരുമ്പോൾ ..ഇനി നിന്നെ ഈ കോലത്തിൽ കണ്ടു പോകരുതെന്ന് പറയാതെ പറഞ്ഞ  സാറും മോളുടെ പഠിത്തം ഇനി കശുവണ്ടി ഫാക്ടറിയിൽ മതി എന്ന് പറഞ്ഞു... എന്റെ മോളാ ഫസ്റ്റ്ക്ളസോടു കൂടിയാ പത്താം ക്ളാസ്സു പാസായതെന്നു അഭിമാനത്തോട് കൂടി പറഞ്ഞ അമ്മയ്ക്ക്  200 രൂപ അധികം കൂലികൊടുത്തിട്ടു ..ഗോമതി കൊച്ചു പഠിക്കട്ടെ എന്നു പറഞ്ഞ മുതലാളിയിൽ, കയ്യിലിരുന്ന ചില്ലറ കൊടുത്തു ..ചേട്ടാ എനിക്ക് കോളേജിലിടാൻ ഒരു ചെരുപ്പ് വേണം പക്ഷേ മുഴുവൻ കാശില്ല എന്ന് അദ്ദേഹത്തിന് കേൾക്കാൻ മാത്രം പറഞ്ഞ എനിക്ക് ചില്ലറ തിരികെ തന്നു കൂടെ ഒരു ചെരുപ്പും പൊതിഞ്ഞു തന്ന കടയുടമസ്ഥനിൽ ...അൻപതു രൂപ കൂട്ടി എല്ലാവരും ഇട്ടാൽ ബിന്ദുവിനെ കൂടി ട്യൂറിനു കൊണ്ടുപോകാൻ മനസ്സ് കാട്ടിയ Bsc കൂട്ടുകാരിൽ, നീ വലിയ വീട്ടിലെ പിള്ളേരുകൂടെയല്ലേ ട്യൂറിനു പോകുന്നത് ഇതും കൂടിവെച്ചോ എന്നുപറഞ്ഞു കടമായി മേടിച്ച പൈസക്കൊപ്പം 200 രൂപ കൂടിത്തന്നെ സലിയണ്ണനിൽ.. സന്ധ്യയായതിനാൽ പൈസയില്ലാഞ്ഞിട്ടും ഒരു ധൈര്യത്തിൽ ബസിൽ കയറി, ടിക്കറ്റിനു പൈസയ്ക്ക് കൈനീട്ടിയപ്പോൾ എന്റെ കണ്ണ് നിറഞ്ഞതു കണ്ടു ...സാരമില്ല കേട്ടോ എന്ന് ചുമലുയർത്തി കാണിച്ച കണ്ടക്ടറിൽ,  ദിവസവും വേടിക്കുന്ന രണ്ടു ദോശയാണ് അന്നത്തെ ഭക്ഷണം എന്നറിഞ്ഞു ..മുതലാളി കാണാതെ അധികം രണ്ടെണ്ണം കൂടി തന്നു ..കടയിൽ നിന്നറങ്ങുമ്പോൾ ആരും കാണാതെ ചിരി പാസാക്കുന്ന ..ഏന്തിവലിഞ്ഞു നടക്കുന്ന പ്രായം ചെന്ന ഒരു മനുഷ്യനിൽ….ക്രിസ്മസ് അവധിക്കുപോയാൽ തിരിച്ചു പഠിക്കാൻ വരാൻ ചിലപ്പോൾ പറ്റില്ല എന്നറിയാവുന്ന എനിക്ക് ഹോസ്റ്റലിനു പിറകിന്നുള്ള പേരമരവും അതിലെ പേരയ്ക്കയും ആഹാരമായപ്പോൾ   ..വിശന്നിരിക്കുമ്പോൾ പേരയ്ക്കയ്ക്ക് എന്ത് രുചിയാ എന്നു പറഞ്ഞു കൂടെക്കൂടിയ കൂട്ടുകാരിയിൽ ...എന്റെ പ്രീയപ്പെട്ട M.Sc കൂട്ടുകാരിൽ..മക്കളെ  എന്നുവിളിച്ചു സ്നേഹത്തിൽ പൊതിഞ്ഞ മറുപടികൾ അയയ്ക്കുന്ന അദ്ധ്യാപകനിൽ ...... പിന്നെ സഹായിച്ചവരെല്ലാം എനിക്ക് ദൈവതുല്യരാണ്..
പതിനഞ്ചാം വയസിൽ കൂലിവേലയ്ക്കിറങ്ങിയ എനിക്ക് ...ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും ഉന്നതമായ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് നേടി നിൽകുമ്പോൾ ...നേരെവരുന്ന മനുഷ്യർ ദൈവങ്ങളും… വിഷമങ്ങൾ..അനുഗ്രഹങ്ങളും ആയി മാത്രമേ കാണാൻ പറ്റുള്ളു … നന്ദി പറയേണ്ടത്.. അക്ഷരാഭ്യാസം ഇല്ലാത്ത ... നാട്ടുകാരുടെ പ്രേരണയാൽ സ്കൂളിൽ വിട്ടു എന്നെ പഠിപ്പിച്ച അമ്മയ്ക്കും അച്ഛനും കൂടെപ്പിറപ്പുകൾക്കും പിന്നെ അദ്ധ്യാപകർക്കും എന്റെ പ്രീയപ്പെട്ട  നാട്ടുകാർക്കും .. പിന്നെ മുകളിൽ പറഞ്ഞ പ്രീയപ്പെട്ട കൂട്ടുകാർക്കും ..ശരിക്കും അവരല്ലേ കാണപ്പെട്ട ദൈവങ്ങൾ?




പ്രശസ്തമായ  സ്വീഡിഷ്   സർവകലാശാലയിൽ
ഗവേഷണ പ്രബന്ധം അവതരിപ്പിച്ചപ്പോഴും... ഈ മലയാളി ഗവേഷക
വന്ന വഴി മറന്നില്ല...!!! കണ്ണു നിറയ്ക്കുന്ന...നിരവധി അനുഭവങ്ങൾ
വിവരിച്ച....ബിന്ദു സുനിൽ   കരിങ്ങന്നൂർ  എന്ന ഈ യുവതി
പ്രബന്ധം അവതരിപ്പിച്ച്‌  കഴിഞ്ഞപ്പോൾ.....തനിക്ക്‌....
താങ്ങും തണലുമായി  നിന്ന ഏവർക്കും നന്ദി പറയുകയാണ്....!!!


ലോകത്തെ...ഏറ്റവും മികച്ച സർവകലാശാലകളിൽ ഒന്നിൽ നിന്ന്
ഡോക്ടറേറ്റ്...സ്വന്തമാക്കുമ്പോഴും പട്ടിണിയുടെയും.... രിദ്ര്യത്തിന്റെയും...
 കടമ്പകൾ കടക്കാൻ...തന്നെ സഹായിച്ച..ഓരോ മനുഷ്യരും...
തന്റെ കാണപ്പെട്ട ദൈവങ്ങളാണെന്ന്‌...പറയുകയാണ്....
ഈ യുവതി.....!!!


ബിന്ദുവിന്റെ  വാക്കുകളിലൂടെ:

എന്റെ....
ഗവേഷണ പ്രബന്ധം...
എന്റെ....
ആദ്യത്തെ പുസ്തകം
കടപ്പാട്..
ദൈവങ്ങളോട് ...
അതെ ഒത്തിരി ആൾദൈവങ്ങളോട്....!!!


വികാസ് ട്യൂട്ടോറിയൽ കോളേജിലെ ഫീസ് കൊടുക്കാത്തവരുടെ ലിസ്റ്റ് വിളിക്കുമ്പോൾ
എന്റെ പേര്...
ഒരിക്കലും....
ഇല്ലാതിരിന്നിട്ടില്ല...!!!

എന്നിട്ടും....
ഒരു വഴക്കുപോലും പറയാതെ ക്‌ളാസിലിരുത്തി....
പഠിപ്പിച്ച...
ഒരു കൂട്ടം അദ്ധ്യാപകർ....!!!

പത്താം ക്‌ളാസ് കഴിഞ്ഞ്... കൂലിവേലയ്ക്കിറങ്ങിയ
സമയം....!!!
ജോൺസൺ സാറിന്റെ... വീടാണെന്നറിയാതെ...
ചെന്ന് പെട്ട ഞാനും...!!!

ചാണകം നിറച്ച....
ആദ്യ കുട്ട
തലയിലെടുത്തു വച്ച്...
തന്നു....!!

കണ്ണിൽ....
നോക്കാതിരിക്കാൻ...
പ്രയാസപ്പെട്ട്....
വൈകുന്നേരം
അന്നത്തെ പണിക്കുള്ള
കാശു കയ്യിൽ
തരുമ്പോൾ..

ഇനി നിന്നെ....
ഈ കോലത്തിൽ
കണ്ടു പോകരുതെന്ന്
പറയാതെ പറഞ്ഞ
സാറും.....

മോളുടെ പഠിത്തം
ഇനി കശുവണ്ടി
ഫാക്ടറിയിൽ മതി എന്ന് പറഞ്ഞ്....
കൂടെ കൂട്ടിയ...
എന്റെ അമ്മ.....

" എന്റെ മോളാ....
    ഫസ്റ്റ്ക്‌ളസോടു കൂടിയാ...
    പത്താം ക്‌ളാസ്സു
   പാസായ "തെന്ന്‌....

അഭിമാനത്തോടെ...
പറഞ്ഞ അമ്മയ്ക്ക്....

200 രൂപ അധികം കൂലികൊടുത്തിട്ട്...


" ഗോമതീ...
     കൊച്ചിനെ...
     പഠിക്കാൻ...
      വിടണം....
      അവള്...
      പഠിക്കട്ടെ....."

എന്നു പറഞ്ഞ....
മുതലാളിയിൽ....!!!!


കയ്യിലിരുന്ന....
ചില്ലറ കൊടുത്തിട്ട്....

" ചേട്ടാ...
    എനിക്ക്...
   കോളേജിലിടാൻ....
    ഒരു ചെരുപ്പ് വേണം...
    പക്ഷേ...
    മുഴുവൻ കാശില്ല..."

എന്ന് അദ്ദേഹത്തിന്...
കേൾക്കാൻ മാത്രം...
പതിയെ പറഞ്ഞ...
എനിക്ക് ചില്ലറ
തിരികെ തന്ന്‌...

കൂടെ ഒരു ചെരുപ്പും..
പൊതിഞ്ഞു തന്ന... കടയുടമസ്ഥനിൽ....!!!!

ഞാൻ ദൈവത്തെ....
കണ്ടു....!!!
എന്നെ....
ദയവോടെ....
സഹായിച്ച....
നിമിഷങ്ങളിൽ...
അവർ....
ഈശ്വരന്മാരായി
മാറി......!!!!

അൻപതു രൂപ കൂട്ടി...
എല്ലാവരും ഇട്ടാൽ....
ബിന്ദുവിനെ കൂടി...
ടൂറിനു കൊണ്ടുപോകാം...
എന്ന്....
 മനസ്സ് കാട്ടിയ...
ബി.എസ്.സി. കൂട്ടുകാരിൽ....


" നീ വലിയ വീട്ടിലെ.          പിള്ളേരുകൂടെയല്ലേ...
ടൂറിനു പോകുന്നത്...
ഇതും കൂടിവച്ചോ.. "

എന്നുപറഞ്ഞു..
കടമായി മേടിച്ച
പൈസക്കൊപ്പം
200 രൂപ കൂടിത്തന്നെ സലിയണ്ണനിൽ....!!

സന്ധ്യയായതിനാൽ പൈസയില്ലാഞ്ഞിട്ടും...
ഒരു ധൈര്യത്തിൽ
ബസിൽ കയറി.....

ടിക്കറ്റിനു പൈസയ്ക്ക് കൈനീട്ടിയപ്പോൾ....

എന്റെ കണ്ണ്
നിറഞ്ഞതു കണ്ടു...
സാരമില്ല കേട്ടോ എന്ന്.. ചുമലുയർത്തി കാണിച്ച കണ്ടക്ടറിൽ...,

ദിവസവും മേടിക്കുന്ന
രണ്ടു ദോശയാണ്
അന്നത്തെ ഭക്ഷണം
എന്നറിഞ്ഞു ..
മുതലാളി കാണാതെ...

അധികം രണ്ടെണ്ണം
കൂടി തന്നു ..
ആരും കാണാതെ
ചിരി പാസാക്കുന്ന...
ഏന്തിവലിഞ്ഞു
നടക്കുന്ന
പ്രായം ചെന്ന
ഒരു മനുഷ്യനിൽ....!!!

     ദൈവത്തെ....
     കണ്ടു എന്ന്
    പറയുന്നത്....
    കണ്ടത് കൊണ്ട്.....
    തന്നെയാണ്....!!!


ക്രിസ്മസ് അവധിക്കു
പോയാൽ....
തിരിച്ച്‌...
പഠിക്കാൻ വരാൻ
ചിലപ്പോൾ പറ്റില്ല
എന്നറിയാവുന്ന
എനിക്ക്
ഹോസ്റ്റലിനു പിറകിലുള്ള പേരമരവും അതിലെ പേരയ്ക്കയും
ആഹാരമായപ്പോൾ...

വിശന്നിരിക്കുമ്പോൾ... പേരയ്ക്കയ്ക്ക്...
എന്ത് രുചിയാ
എന്നു പറഞ്ഞു
കൂടെക്കൂടിയ
കൂട്ടുകാരിയിൽ...

എന്റെ പ്രീയപ്പെട്ട M.Sc കൂട്ടുകാരിൽ..

" മക്കളെ...."
എന്നുവിളിച്ചു
സ്‌നേഹത്തിൽ പൊതിഞ്ഞ മറുപടികൾ അയയ്ക്കുന്ന അദ്ധ്യാപകനിൽ ......

പിന്നെ സഹായിച്ചവരെല്ലാം എനിക്ക് ദൈവതുല്യരാണ്..

പതിനഞ്ചാം വയസിൽ കൂലിവേലയ്ക്കിറങ്ങിയ
എനിക്ക് ...
ഇന്ന് ലോകത്തിലെ
തന്നെ ഏറ്റവും ഉന്നതമായ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ്.....!!!

നേട്ടം.....
എന്റേത്....
മാത്രമല്ല....!!!

ഞാൻ...
തളരരുതെന്ന്....
ആഗ്രഹിച്ചവരുടേത്....
കൂടിയാണ്....!!!

താൻ....പാതി..
ദൈവം....പാതി....

വലിയ...പാതി....
അവരുടേതാണ്.....!!!

എനിയ്ക്ക്...
മുന്നിൽ....
ദൈവങ്ങളായി.....
പ്രത്യക്ഷപ്പെട്ട....
ആ നല്ല....
മനുഷ്യരുടേത്.....!!!

നന്ദി പറയേണ്ടത്..
അക്ഷരാഭ്യാസം ഇല്ലാത്ത..

 നാട്ടുകാരുടെ
പ്രേരണയാൽ....

സ്‌കൂളിൽ വിട്ടു
എന്നെ പഠിപ്പിച്ച...

അമ്മയ്ക്കും അച്ഛനും കൂടെപ്പിറപ്പുകൾക്കും
പിന്നെ അദ്ധ്യാപകർക്കും
എന്റെ പ്രീയപ്പെട്ട
നാട്ടുകാർക്കും ..
പിന്നെ മുകളിൽ
പറഞ്ഞ പ്രിയപ്പെട്ട
കൂട്ടുകാർക്കും ..

ശരിക്കും...
അവരല്ലേ
കാണപ്പെട്ട...
ദൈവങ്ങൾ.........!!!!

ആ വലിയ സത്യം

വാടസപ്പ് ഗ്രൂപ്പിലെ  ഒരു വലിയ ബുദ്ധിജീവി (ബുജി)  യാണ്‌    ആ വലിയ സത്യം വെളിപ്പെടുത്തിയത് .....

അതിങ്ങനെ ആയിരുന്നു....."വാടസപ്പിലും ഫേസ്ബുക്കിലും കുത്തിയിരിക്കാതെ പോയി,  വീടിനോ നാടിനോ ഗുണമുള്ള എന്തെങ്കിലും കാര്യം ചെയ്യടോ എന്ന്....."

ആലോചിച്ചപ്പോള്‍ അത്  വളരെ ശരിയാണെന്ന് തോന്നി....

അങ്ങനെ  ഞാന്‍ ഒരു നല്ലകാര്യം ചെയ്യുന്നതിനെ കുറിച്ച് ചിന്തിച്ചു.........ഇതേ സമയം ഈ ഗ്രൂപ്പിലെ ഒരു പെണ്‍കുട്ടിയുടെ കമന്‍റെ ഇങ്ങനെ യായിരുന്നു  " മരം നാട്ടാലോ, പക്ഷേ നടുച്ച്ചക്ക് വേണ്ട....കരിഞ്ഞു പോകും....കുറച്ചു കഴിഞ്ഞിട്ട് നാട്ടിലിറങ്ങി മരം വയ്ക്കാം ,മതിയോ ചേട്ടോ എന്ന്..."

ബുജി പ്രതികരിച്ചു കണ്ടില്ല .......ഇതിനിടയ്ക്ക് വേറൊരുത്തന്‍ ...."കുറച്ചു തെരുവുപട്ടികളെ പിടിച്ചു  തല്ലിക്കൊന്നലോ.....പിന്നെ മൃഗസ്നേഹികള്‍ വെറുതെ വിടില്ല...അതുകൊണ്ട് ഇപ്പോള്‍ ഒന്നും ചെയ്യുന്നില്ല"

ബുജി പിന്നെയും പ്രതികരിച്ചു കണ്ടില്ല.............ഞാന്‍ പക്ഷെ ഒരു കാര്യം ചെയ്യാന്‍ തീരുമാനിച്ചു...ഞങ്ങള്‍ താമസിക്കുന്ന ഹോസ്റലില്‍ പ്രത്യേകിച്ചു ഒരു പണിക്കും പോകാതെ
കഷട്ടാപ്പെടുന്ന ഒരുത്തനുണ്ട്....ആവനെ ഒന്ന് സഹായിചാലോ എന്ന് തോന്നി...ചോദിച്ചപോള്‍ ആവന്‍ പറഞ്ഞു ..".കുറെ ലോട്ടറി എടുത്തിട്ടുണ്ട്...ഇന്ന് വൈകുന്നേരം ലോട്ടറി അടിക്കും
പിന്നെ പണം കിട്ടും ...അതുകൊണ്ട് പ്രത്യേകിച്ചു സഹായമൊന്നും വേണ്ട...പിന്നെ പാറ്റുമെങ്കില്‍  ഒരു സിഗരറ്റ് വാങ്ങാന്‍ പത്തു രൂപ  തന്നാല്‍ മതി എന്ന്..."

ഇതിലും ഭേദം വാടസപ്പ് തന്നെ.............ജീവതത്തിന്‍റെ ആ അറ്റം  മുതല്‍ ഈ അറ്റം വരെ ഉള്ള സുഹൃത്തുക്കളെ കൂട്ടിയോജിപ്പിക്കുന്ന ഒരു ബ്രിഡ് ജ്  (പാലം) ആയി പ്രവര്‍ത്തിക്കുന്ന
ഫേസ്ബുക്കിനെ അങ്ങനെ മറക്കാനും പറ്റില്ല.......

പിന്നെ നാടിനു ഗുണമുള്ള എന്തെങ്കിലും കാര്യം.... എന്നു പറഞ്ഞാല്‍ അത് ചെയ്യുന്ന കുറെ പേരുണ്ട്..........വഴിമുടക്കി സമരം ചെയ്യാനും ബന്ദും ഹര്‍ത്താലും നടത്തുന്നതും
നാടിനു ഗുണമുള്ള കാര്യമല്ല......പക്ഷെ അതൊക്കെ ചെയ്യുന്നാരെയാണ് സാധാരണ ഇവിടെ സാമൂഹ്യ പ്രാര്‍ത്തകര്‍  എന്ന് പറയുന്നത്.....

പക്ഷെ അതൊന്നും ചെയ്യാതെ നല്ല രീതിയല്‍  സാമൂഹ്യ പ്രാര്‍ത്തനം നടത്തുന്ന കുറെ പേരുണ്ട്.........ഉദാഹരണത്തിനു..... കുറെ പാങ്ങള്‍ക്ക്
ഉച്ചഭക്ഷണം ഫ്രീയായി നല്‍കുന്ന ഒരാളെ കുറിച്ച്  നമ്മള്‍ കേട്ടതും ഫേസ്ബുക്   വഴിയാണ്.........സോഷ്യല്‍ മീഡിയയില്‍ കൂടി നമ്മള്‍  തിരുവനന്തപുര ത്തുള്ള
  ' ജ്വാല ' എന്നാ സംഘടനയെ ക്കുറിച്ചും അത് നടത്തുന്ന അശ്വതിയെ ക്കുറിച്ചും അറിഞ്ഞത്....
...ഞാനത് ഷെയര്‍ ചെയ്തത് കൊണ്ട് ഫെസ്ബൂകിലെ  കുറെപെര്‍ക്കു  അത് പകര്‍ന്നു കൊടുക്കുവാന്‍ പറ്റി..... അതുപോലെ   എത്ര   കാര്യങ്ങള്‍.........ഒരു കണക്കിനു നോക്കിയാല്‍ അതും ഒരു   ഗുണമുള്ള  കാര്യം  തന്നെ.....

ഇതിനിടയ്ക്ക് നമ്മുടെ ബുജി പ്രതികരിച്ചു......"എടാ എടാ തൊട്ടതിനും പിടിച്ചതിനുമൊക്കെ മെസെജയാക്കുന്ന   നിന്‍റെ യൊക്കെ  ശല്യം കാരണമാണ്   ആ വലിയ സത്യം വെളിപ്പെടുത്തിയത് .....
വീണ്ടും അതുതന്നെ പറയുന്നു  "വാടസപ്പിലും ഫേസ്ബുക്കിലും കുത്തിയിരിക്കാതെ പോയി,  വീടിനോ നാടിനോ ഗുണമുള്ള എന്തെങ്കിലും കാര്യം ചെയ്യടോ ...."

അപ്പൊ വേറൊരുത്തന്‍..."ഞാന്‍ മൊബൈലും കുത്തിപ്പിടിച്ചിരുന്നാ എന്നെക്കൊണ്ട് വേറെ ശല്യമോന്നും വീട്ടിലും നാട്ടിലും ഉണ്ടാകില്ല ,എന്ന് പലരും പറയാറുണ്ട് ചേട്ടാ...അതുകൊണ്ട് ഞാന്‍ ഇതില്‍  കയറി
ഇങ്ങനെ കുത്തിയിരിക്കുന്നത എല്ലാവര്‍ക്കും നല്ലത്    "

http://aakashaneelima.blogspot.in

DIGITAL INDIA

type VAHAN space Vehicle No and send to 7738299899 , you can get the owner of the vehicle in return SMS



Hi all

Any vehicle on the road, if you want to know the name of the owner, it is very simple. Just type VAHAN space Vehicle No and send to 7738299899 , you can get the owner of the vehicle in return SMS, thanx to "DIGITAL INDIA" it will be easy to complain on vehicles who do not follow traffic rules, and commit Road Accidents.....

A very good msg...please save the number.


എന്റെ പ്രണയം നിനക്കായ്


Supr love story must read ♡

''സ്കൂൾ അവസാന ദിവസം ''
അനു : നിനക്കെന്നെ ശരിക്കും
ഇഷ്ടമാണോ?
നന്ദു : അതെന്താ ഇപ്പൊ ഇങ്ങനെ
ഒരുചോദ്യം നീ എന്റെ ജീവനല്ലേ..?
അനു : എങ്കിൽ നമുക്ക് ഒരു
പ്രണയകരാർ ഉണ്ടാക്കാം.!
നന്ദു : പ്രണയ കരാറോ അതെന്താ..? !
അനു : എനിക്ക് ആരൊക്കെ
ഇല്ലെങ്കിലും നീയും,നിനക്ക്
ആരൊക്കെ ഇല്ലെങ്കിൽ ഞാനും അടുത്ത
10 കൊല്ലത്തേക്ക് ഉണ്ടാകും എന്ന്
പറഞ്ഞു ഒരു പേപ്പറിൽ എഴുതി നമുക്ക്
ഒപ്പിടാം.
നന്ദു : അതെന്താ 10 കൊല്ലത്തേക്ക് ജീവിത കാലം മൊത്തം എന്ന് എഴുത്..
അനു : 10 കൊല്ലത്തേക്ക്
ഇതു പാലിക്കുമോ എന്ന് നോക്കാം,
എന്നിട്ട് ജീവിത കാലത്തേക്ക്
എഴുതാം..
എന്നിട്ട് അവൾ ഒരു ബുക്ക്
എടുത്ത് അതിൽപ്രണയകരാർ എഴുതി.അവർ
രണ്ട് പേരും ഒപ്പിട്ടു.അങ്ങനെ സ്കൂൾ
ജീവിതവും, കോളേജ്ജീവിതവും
കഴിഞ്ഞുപോയി രണ്ടാളുടെ സ്നേഹവും
വളർന്നു.അങ്ങിനെ കൊല്ലങ്ങൾ
പലതും കഴിഞ്ഞു..
ഒരു നാൾ മുതൽ അവളെ
ഫോൺവിളിച്ചാ കിട്ടാതായി.അവളെ
കുറിച്ച് ഒന്നും അറിയാതെ ആയി,വളരെ
അന്വേഷണങ്ങൾക്കൊ
ടുവിൽ ഞെട്ടിപ്പിക്കുന്ന സത്യം
അവൻഅറിഞ്ഞു.. അവൾക്ക് കാൻസർ
ആണ്.മരണം അവളെ കാർന്ന്
തിന്നുകയാണ്.അത് അവനെ ആകെ
തളർത്തി..
അവൻ വേഗം അവൾ
കിടക്കുന്നആശുപത്രിയിലേക്ക്
പോയി.ആകെ തളർന്ന് കിടക്കുന്ന
അവളെയാണ് അവൻ കണ്ടത്.
അവൻ
പതുക്കെ അവളുടെ അടുത്തേക്ക്പോയി,
അവളുടെ കയ്യിൽ പിടിച്ചു..അവൾ
പറഞ്ഞു നീ എന്തിനാ വന്നത്..
ഞാൻഅധികം വൈകാതെ
മരിക്കും,എന്നെ വിട്ട് നീ
പൊയ്ക്കോ....
അവൻ അവളെ വിട്ട്
പോയില്ല..ദിവസവും അവൻ
അവൾക്ക്ഭക്ഷണം കൊണ്ട് വന്ന് കൊടുത്തു,
അവൾക്ക്അതു വാരി കൊടുത്തു.
പക്ഷെ
മരണം ഉറപ്പായി കഴിഞ്ഞ അനുവിന്
അവനിൽനിന്നും അകലാനായിരുന്നു
താൽപര്യം പക്ഷെ അവളെ വിട്ട്
പോകാൻ അവൻതയ്യാറായിരുന
്നില്ല..
അവൾക്ക് വേണ്ടി തമാശ
നിറഞ്ഞബുക്കുകൾ അവൻ കൊണ്ട്
വന്നു.അവളുടെ മുന്നിൽ ഇരുന്നു അത്ഉറക്കെ
വായിച്ചു, അതൊന്നും
അവൾക്ക്ആസ്വദിക്കാൻ
പറ്റിയില്ല..!അന
്നേരമൊക്കെയുംഅവൾ കരയുകയായിരുന്നു..!
.ഒരു നാൾ മരുന്ന് കഴിക്കാൻ
മടിച്ച അവളുടെ വായിലേക്ക് മരുന്ന്
വെച്ച്കൊടുത്ത അവനെ തള്ളി മാറ്റി,
മരുന്ന് വലിച്ചെറിഞ്ഞ് അവൾ
ചോദിച്ചു..
എന്തിനാ ഞാൻ മരുന്ന്
കഴിക്കുന്നത് ? ഈ മരുന്നിനു എന്റെ
ജീവൻരക്ഷിക്കാനാകുമോ?
ആ ചോദ്യം
കേട്ട്അവന്റെ കണ്ണുപോലും നിറഞ്ഞു
പോയി,എങ്ങനെയൊക്കെയോ അവളെ
സമാധാനിപ്പിച്ചു...
കുറച്ച്
ദിവസത്തിനുശേഷം അവളെ
സന്തോഷിപ്പിക്കാൻവേണ്ടി അവൻ
അവളെ പുറത്തേക്ക്
കൊണ്ട്പോയി.ബീച്ചിൽ, പാർക്കിൽ
അങ്ങനെ പലസ്ഥലത്തും.കുറ
േ കാലത്തിനു
ശേഷം അവൾചിരിക്കുന്നതു അവന്
കണ്ടു,സന്തോഷിക്കുന്നതായി
കണ്ടു..
അവന്റെ കയ്യിൽ പിടിച്ച്
അവനോട്ചേർന്ന് അവൾ നടന്നു..അത്രയധി
കം അവൾ സന്തോഷിച്ച് അവൻഅതിനു
മുൻപ് കണ്ടിട്ടില്ലായിരുന്നു.
പിറ്റേന്ന്
ആശുപത്രിയിൽ എത്തിയ അവൻഅവളെ
കണ്ടില്ല. അവൾ കിടന്നിരുന്നബെഡ
ിൽ
ഒരു കത്ത് മാത്രം..!
അതില് ഇങ്ങനെ
എഴുതിയിരിക്കുന്നു -
" എന്റെ
ജീവിതത്തിൽഏറ്റവും സന്തോഷം
നിറഞ്ഞ കുറച്ചു ദിവസങ്ങള് നീ എനിക്ക്
തന്നു.., എനിക്ക്അത്ര മാത്രം
മതി..എന്റെ ജീവിതം
അവസാനിക്കാൻപോവുകയാണു നീ
എന്നെ കുറിച്ചാലോചിച്ച
്,നിന്റെ
ജീവിതം കളയരുത്. നല്ല ഒരുകുട്ടിയെ നീ
കല്യാണം കഴിക്കണം സുഖമായി
ജീവിക്കണം,മരണം എന്നെ തേടി
എത്തുന്നതിനു മുൻപേ,ഞാൻ മരണത്തെ
തേടി പോവുന്നു... "
ഇതു വായിച്ചതും
അവൻ അവളെ തിരഞ്ഞുആശുപത്രി
മൊത്തം നടന്നു.ആശുപത്രിയുടെ ഏറ്റവും
മുകളിൽ പോയ അവൻ അവൾ അവിടെ
നിൽക്കുന്നതു കണ്ടു.അവൻ വിളിച്ചു
അനുവേ........
അനു : എന്റെ അടുത്തേക്ക്
വരണ്ട ഞാൻഎന്റെ ജീവിതം
അവസാനിപ്പിക്കാൻ
പോവുകയാ..
നന്ദു തന്റെ കയ്യിൽ
ഉണ്ടായിരുന്ന ഒരുബുക്ക് അവള്ക്ക് നേരെ
നീട്ടി.എന്നിട്ട് ചോദിച്ചു:
ഇത്
എന്താണെന്ന്മനസ്സിലായോ..??
അനു
അത്ഭുതത്തോടെ ഇത് നമ്മള് പണ്ട്എഴുതിയ
പ്രണയകരാർ അല്ലേ..!?
നന്ദു : അതെ ഇന്ന് ഈ കരാർ
തീരുന്ന ദിവസമാണ്, ഇന്നാ 10 കൊല്ലം
തികയുന്നദിവസവും..ഞാൻ ഈ കരാർ
പാലിച്ചു, എനിക്ക്ആരൊക്കെ
ഇല്ലെങ്കിൽ നീയും,
നിനക്കുആരൊക്കെ ഇല്ലെങ്കില്
ഞാനും എന്ന്പറഞ്ഞിട്ട്എന്നെ
തനിച്ചാക്കി നീ പോവുകയാണോ.. ?
നമുക്ക് ഈ കരാർ ജീവിത കാലം
മുഴുവൻആക്കണ്ടേ.. ??
അനുവിന്ടെ
കണ്ണുനിറഞ്ഞു, അവള്ഓടി ചെന്ന്
അവനെ കെട്ടിപിടിച്ചുപ
റഞ്ഞു,ഞാൻ
മരണം കാത്ത്കിടക്കുന്നവളാ എന്നെ
എന്തിനാ എങ്ങനെ സ്നേഹിക്കുന്നത്
.. ?
നന്ദു : നീ ജീവിക്കുന്നതു ഒരുദിവസം
ആണെങ്കിൽ പോലും, ആ ഒരുദിവസം
നിന്റെ ഒപ്പം ജീവിക്കാനാ
എനിക്ക്ഇഷ്ടം,അത്രക്ക് എനിക്ക്
നിന്നെ ഇഷ്ടാ.
അനു : എന്റെ ജീവിതം
മരണത്തിനുമുന്നിൽ തോറ്റു എന്നാണ്
ഞാൻ കരുതിയത്എന്നാല്
യഥാര്ത്ഥത്തില്നിന്റെ സ്നേഹത്തിനു
മുന്നിലാണ് ഞാൻതോറ്റുപോയത്..''
.എന്ന്
പറഞ്ഞ് അനു,ശക്തിയായി അവനെ
കെട്ടിപിടിച്ച്ചുംബിച്ചു...

Back to the collage....

സച്ചിന്റെ ഡ്രൈവുകള്‍ ,ഇന്ത്യയുടെ  ആണവനയം,          റിക്കിമാര്‍ട്ടിന്‍റെ  പാട്ട്, വിദ്യാര്‍ഥികളുടെ അവകാശങ്ങളെ ചോദ്യം ചെയ്ത ബസ് കണ്ടകടരുടെ അഹങ്കാരം...  തുടങ്ങിയ എണ്ണാമറ്റ വിഷയങ്ങളില്‍ കൂലംകുഷമായ ചര്‍ച്ചകള്‍ നടത്തിയ ഒഴിവുല്ലസവേളകള്‍ ,ആദ്യത്തെ പുക ആസ്വദിച്ച വരാന്തകള്‍ ,ആദ്യപ്രണയം പോട്ടിമുളച്ച ബോഗേന്‍ വില്ലകള്‍,ഇടവഴികളില്‍ നിന്നു ചിരിച്ചുകൊണ്ടു മാഞ്ഞുപോയ സുഖമുള്ളകാറ്റ്...."എല്ലാം എവിടെനിന്നോ തിരിച്ചുവിളിക്കുന്നത് പോലെ .......

ഇന്റർനെറ്റ്‌  എന്നാ  ഏതോ  ഒരു  ഭീകരൻ  ശക്തിപ്രാപിക്കുവാൻ തുടങ്ങുന്നതിനെക്കുരിച്ചുള്ള ആശങ്കകൾ , പെണ്‍കുട്ടികൾ  ജീന്സിടുന്നതിനെക്കുറിച്ച് നെറ്റിചുളിച്ച് ചുളിച്ച്നെറ്റിക്ക്  വളരെയധികം  ചുളിവുകൾ  വന്നുതുടങ്ങിയ സദാചാരവാദികൾ  , ബിയർ  ബോട്ടിലുകൾക്ക്  ഇന്നത്തേതിന്റെ  പകുതിമാത്രം  വില ,തമിഴ് സിനിമയിൽ ഏതോ  ഒരു റെഹ് മാൻ  കയറി വിലസുന്നുണ്ട് ,ഇയാൾ  ശരിക്കും ഭയങ്കരനാണോ എന്നതിനെക്കുറി ചുള്ളാ ചർച്ചകൾ ......" എല്ലാം ആ കാലത്തിന്റെ പ്രേത്യേകതകളായിരുന്നു

 ...ഇടയ്ക്ക് ഒരുപറ്റം കുട്ടികൾ കണ്മുന്നിലൂടെ നടന്നുപോയി , തുള്ളിക്കളിച്  കലപില കൂട്ടി അവർ നടന്നുപോകുന്നതും നോക്കി അവർ രണ്ടുപേരും ഒരുനിമിഷം നിന്നു.......ആ  കൂട്ടത്തിൽ ആണ്കുട്ടികളും പെണ്കുട്ടികളും ഉണ്ട് ..... "ഭൂമിയ്ലെ  സ്വർഗം അസ്വദിക്കുന്നതിൽനിന്നും ഞങ്ങളെ  തടയാൻ ആർക്കും  പറ്റില്ല എന്നാ അഹങ്കാരമോ നിഷ്കളങ്കതയൊ ആ  മുഖങ്ങളിൽ കാണാം,

Back to the old campus...... Read the full story....
...http://aakashaneelima.blogspot.in/2014/12/blog-post_21.html?m=1
.

Friday 22 July 2016

ഒരു നിറം കൂടി

പ്രതീക്ഷകള്‍ പകര്‍ന്നു നല്‍കിയും
സ്വപ്‌നങ്ങള്‍ പങ്കുവച്ചും
സന്തോഷിപ്പിച്ച ഒരു നിറം കൂടി
യാത്ര പറഞ്ഞു പോയി..
നിറങ്ങള്‍ ഒരുപാടോരുപടുകണ്ട കാഴച്ചക്കാരന്‍റെമനസ്സിനെ
 വീണ്ടും വീണ്ടും സന്തോഷിപ്പിക്കാന്‍
പുതിയ കാഴ്ചകളും പുതിയ നിറങ്ങളും
പിന്നെയും പിന്നെയും വന്നുകൊണ്ടേയിരുന്നു..
എങ്കിലും ചില നിറങ്ങള്‍ പകര്‍ന്നു തന്ന സന്തോഷങ്ങളെമറ്റോന്നിനോടു
ഉപമിക്കാന്‍ എളുപ്പമല്ല....
നിറങ്ങള്‍ നഷ്ടപ്പെട്ട
ഒരു ഉത്സവസന്ധ്യ പോലെ
ഈ ദിവസവും കൊഴിഞ്ഞുവീണു
ഒപ്പം ഈ നിറക്കൂട്ടും
ഇനി മുഖങ്ങളുടെ പുസ്തകത്തിലെ
പുഞ്ചിരിക്കുന്ന മുഖങ്ങളിലോന്നായ്‌
ആ നിറവും......
സൌഹൃദത്തിന്‍റെ തൂവല്‍ പൊഴിഞ്ഞ

വേര്‍പാടിന്‍റെ നിമിഷങ്ങള്‍ക്ക്.........

Thursday 21 July 2016

ATM സേവനങ്ങൾ

പ്രിയപ്പെട്ടോരെ...
(Got from whatsapp)
ബാങ്കുകൾ ATM സേവനങ്ങളുടെ എണ്ണം രണ്ടായി കുറച്ചിരിക്കുകയാണ്. നിങ്ങൾ ഒരു തവണ കൊടുത്ത തുക കൂടിപ്പോയതു കൊണ്ട് ഒന്നു കൂടി ശ്രമിച്ചാൽ അതോടു കൂടി free transactions കഴിഞ്ഞു. പിന്നീട് ചെയ്യുന്നതിനൊക്കെ ₹ 20 മുതൽ മുകളിലേക്ക് വാടക ചുമത്തുന്നു. ജീവനക്കാരെ കുറക്കുന്നതിന്റെ ഭാഗമായി ഇടപാടുകാർക്ക് ആദ്യം ATM കാർഡ് നൽകി, പഠിപ്പിച്ചു.. ₹250 ദിവസക്കൂലിക്കാരനും ശമ്പളം A/c വഴിയാക്കി ATM കാർഡ് നൽകി. വിജയ് മല്യയെപ്പോലുള്ള പെരുങ്കള്ളന്മാർക്ക് കോടികൾ വാരി വീശിയ ഇവന്മാർക്ക് കാലണ പോലും തിരിച്ചു പിടിക്കാനുള്ള മാനേജ്മെൻറ് വൈദഗ്ദ്ധ്യമില്ല. എന്നിട്ട് സാധാരണക്കാരന്റെ പിച്ചച്ചട്ടിയിലാണിപ്പോ കൈയ്യിടുന്നത്. പൊതുമേഖലാ ബാങ്കുകളുടെ മേധാവികളും കൂടി നമ്മളെ കവർച്ച ചെയ്യാൻ തുടങ്ങിയാലോ..
അതിനാൽ............
.,........ നിങ്ങൾക്ക് 10 രൂപയാണെടുക്കേണ്ടതെങ്കിലും
നേരെ ബാങ്കിൽ ചെല്ലുക. സ്ലിപ്പ് പൂരിപ്പിച്ചു നൽകുക. സാധാരണക്കാരന്റെ ശക്തിയെന്തെന്ന് ബാങ്കുകൾ തിരിച്ചറിയട്ടെ...
എന്തെന്നാൽ, "customer is the king" എന്ന് എല്ലാ ബാങ്കുകളിലും ചിരിക്കുന്ന ഗാന്ധിജിക്കൊപ്പം പ്രദർശിപ്പിച്ചിട്ടുണ്ട്.
വിദ്യാഭ്യാസമില്ലാത്ത നാടൻ പലിശക്കാരെപ്പോലെ നമ്മളെ പിഴിഞ്ഞു കുടിക്കാൻ ഒരുത്തനേയും അനുവദിക്കരുത്. ...got from whatsapp

ജയൻ - ഭൂമിയിലെ ഹെലികോപ്ടറുകളുടെ പേടിസ്വപ്നം

......................................................................................................

............................................................................................................
....
" ഞാൻ ഹെലികോപ്ടറിൽ ചാടി പിടിക്കുമ്പോൾ, നീ ബൈക്കുമായി പെട്ടെന്ന് മുന്നോട്ടു പോകണം! ഇല്ലെങ്കിൽ,ഹെലികോപ്ടറിന്റെ പിൻഭാഗത്തെ 'ഫാൻ' നിന്റെ തലയിൽ ഇടിയ്ക്കും ! "
ജയൻ, സുകുമാരനെ ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തി…….
30 അടിയോളം ഉയരത്തിൽ ജയനുമായി പറന്നുയർന്ന ഹെലികോപ്ടർ,അതേ വേഗതയിൽ തന്നെ നിലത്തേക്കു ശക്തമായി വന്നിടിച്ചു!
ഇതേസമയം, ദൂരേക്ക്‌ തെറിച്ചു വീണ്, ഇടതു കാലിനും, തലക്കും മാരകമായി മുറിവേറ്റ ബാലൻ.കെ.നായർ ബോധരഹിതനായി കിടക്കുകയായിരുന്നു.
ഈ സമയത്തിനുള്ളിൽ തന്നെ പൈലറ്റ്‌, പുറത്തേക്ക് ചാടി
രക്ഷപ്പെട്ടിരുന്നു ??????
........................................................................................................
സൂപ്പർസ്റ്റാർ ജയൻ അപകടത്തിൽ അന്തരിച്ചു!
.........................................................................................................
വാർത്ത,തീക്കാറ്റ് പോലെ പടർന്നു.
ഇന്ത്യൻ സിനിമാലോകം ഞെട്ടിത്തരിച്ചു!
അമാനുഷികനായ ജയന് മരണമോ ? ഒരിക്കലുമില്ല.....ഒരിക്കലുമില്ല!
ആർക്കുമാർക്കും,ആദ്യം വിശ്വസിക്കാനോ, ഉൾക്കൊള്ളാനോ കഴിഞ്ഞില്ല!
അപ്രിയസത്യത്തെ ഉൾക്കൊള്ളാനാവാത്ത ചിലർ ബോധം കെട്ട് വീണു!ബോധം തെളിഞ്ഞവരിൽ ചിലരുടെ മാനസികനില എന്നെന്നേക്കുമായി തകരാറിലായിരുന്നു!
പ്രേംനസീറിന്റെ മകൻ ഷാനവാസ്, പീരുമേട് ഗസ്റ്റ്‌ ഹൌസിലേക്ക് ജയന്റെ മരണവാർത്ത ഫോൺ ചെയ്തു പറഞ്ഞപ്പോൾ,ജയനെ, ജീവനു തുല്യം സ്നേഹിച്ചിരുന്ന പ്രേംനസീറും,ജോസ് പ്രകാശും കുഴഞ്ഞു വീണു!
"മോനേ ജയാ ...നീ ഞങ്ങളോട് ഈ ചതി ചെയ്തല്ലോ മോനെ"....
എന്നു പറഞ്ഞു കൊണ്ട് സ്റ്റണ്ട് മാസ്റർ ത്യാഗരാജൻ കൊച്ചു കുഞ്ഞിനെപ്പോലെ അലമുറയിട്ടു കരഞ്ഞു!
ആ സമയം,കേരളം മുഴുവൻ തകർത്തോടിയിരുന്ന ജയന്റെ 'ദീപം' എന്ന സൂപ്പർഹിറ്റ്‌ സിനിമ കളിച്ചു കൊണ്ടിരുന്ന കൊല്ലം ആരാധനാ തിയ്യേറ്ററിൽ,"ഹെലികോപ്ടർ അപകടത്തിൽ ജയൻ മരിച്ചു" എന്ന വാർത്ത 'സ്ലൈഡിൽ' എഴുതിക്കാണിച്ച്ചപ്പോൾ,ആരാധകർ അവിടെ നിന്നും രണ്ടു കിലോമീറ്റർ അകലെയുള്ള ജയന്റെ വീട്ടിലേക്ക് പൊട്ടിക്കരഞ്ഞുകൊണ്ട് ഓടി……
പിറ്റേന്ന്, 'വീരസാഹസികന്റെ' മരണവാർത്ത നിറഞ്ഞ പത്രത്താളുകൾ നിമിഷനേരം കൊണ്ട് ഒന്നൊഴിയാതെ വിറ്റഴിഞ്ഞു.
കടകമ്പോളങ്ങൾ അടഞ്ഞു കിടന്നു!
എല്ലാ കവലകളിലും കരിങ്കൊടികൾ നിറഞ്ഞു!
സർക്കാർ ഓഫീസുകൾ ഉൾപ്പെടെ, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അന്ന് അവധി പ്രഖ്യാപിച്ചു!
സിനിമാപ്രദർശനം പൂർണ്ണമായും നിർത്തി വെച്ചു!
എത്രയോ യുവതികൾ ആത്മഹത്യക്ക് ശ്രമിച്ചു!
ജയന്റെ 'വീരചരിത്രം' പാടിപ്പറഞ്ഞ് ജനങ്ങൾ അദ്ദേഹത്തിന്റെ 'പോസ്ടരുകൾക്ക് ' മുന്നിൽ കൂട്ടംകൂടി നിന്നു!
മൃതദേഹം, ജയന്റെ തേവള്ളിയിലെ വീട്ടിലേക്കു കൊണ്ട് പോകാൻ ഒരുങ്ങിയപ്പോൾ, 'നിയന്ത്രണാതീതമായ' ജനപ്രവാഹത്തെ നിയന്തിക്കാൻ പോലീസ് ലാത്തിചാർജ്ജും,'ടിയർ ഗ്യാസ് 'പ്രയോഗവും നടത്തി!
തിക്കിലും തിരക്കിലും പെട്ട് പലരും ചതഞ്ഞരഞ്ഞു!
പോലിസ് ഒരുക്കിയിരുന്ന വമ്പൻ സുരക്ഷാസംവിധാനങ്ങളും,'ബാരികോഡുകളും' തകർത്തെറിഞ്ഞു കൊണ്ട് ആഞ്ഞടിച്ച 'സമുദ്രത്തിരമാലകളെ',നോക്കി നില്ക്കാനല്ലാതെ ഒന്നനങ്ങാൻ പോലും കഴിഞ്ഞില്ല പോലീസ് സന്നാഹത്തിന് !
ലാത്തിചാർജ്ജിൽ പരിക്കേറ്റ നൂറുകണക്കിന് ജനങ്ങളെയും, പോലീസുകാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു!
അന്ന് പോലീസ് ഉദ്യോഗസ്ഥനായിരുന്ന,നടൻ ഭീമൻ രഘുവും ജനപ്രവാഹത്തെ നിയന്ത്രിക്കുന്ന സംഘത്തിലുണ്ടായിരുന്നു.
ജയന്റെ ലക്ഷക്കണക്കായ ആരാധകവൃന്ദത്തെ കണ്ട് പോലീസ് സേന അന്തംവിട്ടു വാ പൊളിച്ച് നിന്നു ?????
"അതാ 'സ്റ്റണ്ട് ത്യാഗരാജൻ'.....
അവനാണ് ജയനെ കൊന്നത് ...വിടരുതവനെ! "
ജയനെ അവസാനമായി ഒരു നോക്ക് കാണുവാനായി, കാറിൽ വന്നിറങ്ങിയ 'സ്റ്റണ്ട് മാസ്റ്റർ' ത്യാഗരാജനെയും,മേയ്ക്ക് അപ്പ് മാൻ ജയമോഹനെയും,ചുറ്റും വളഞ്ഞ്, കാർ കത്തിക്കാൻ ശ്രമിച്ച ആരാധകർക്കിടയിൽ നിന്നും അവരെ രക്ഷിച്ചെടുക്കാൻ
പോലീസിനു നന്നേ പാട് പെടേണ്ടി വന്നു!
"ജയന്റെ നാടായ കൊല്ലത്തേക്ക്‌ പോയാൽ,നിങ്ങൾക്ക്
ജീവനോടെ തിരിച്ചു വരാൻ പറ്റില്ല....ഉറപ്പ് !"
പോലീസുകാർ അവരോടു പറഞ്ഞു.
കാരണം,ത്യാഗരാജന്റെ നിർദേശപ്രകാരം,ബാലൻ.കെ.നായരാണ് ജയനെ ചവിട്ടി താഴെയിട്ടതെന്ന് ഒരു അന്ധവിശ്വാസം ജനങ്ങൾക്കിടയിൽ പരന്നിരുന്നു!
അതിനാൽ,ജയനെ അവസാനമായി ഒന്ന് കാണുവാൻ പോലും സാധിക്കാത്ത ദുഖത്തോടെ,പോലീസ് അവരെ തിരിച്ചു വിട്ടു !
ജയൻ മരിച്ചിട്ടില്ലെന്നും,ഏതോ 'അജ്ഞാതലോകത്തിൽ'(അമേരിക്ക) ജീവിക്കുന്നുണ്ടെന്നും 'സ്ഥാപിക്കാനായി' ചില ആരാധകർ അന്നും, ഇന്നും 'വിചിത്രമായ ഭാവനാസൃഷ്ടികൾ' നടത്തിക്കൊണ്ടിരിക്കുന്നു!
.........................................................................................................
.........................................................................................................
ഭൂമിയിലെ ഹെലികോപ്ടറുകളുടെ പേടിസ്വപ്നം,
വെല്‍ബോട്ടോം പാന്റുകള്‍ടെ ബ്രാന്‍ഡ് അംബാസിഡര്‍,
കുതിരയെ തടവാന്‍ മലയാളികളെ പഠിപ്പിച്ച മാസ്റ്റാര്‍ജി,
ഒരു കാലഖട്ടത്ത്തിന്റെ സിക്സ് പായ്ക്ക്,
അന്നത്തെ പെണ്‍കുട്ടികളുടെ രോമാഞ്ചം....,
പതമശ്രീ പദവിയോ, കേണല്‍ പദവിയോ, ഡോക്ടരെടോ കിട്ടുവാന്‍ ആരുടെയും കലുപിടിക്കത്താ മനുഷ്യന്‍
ഫാന്‍സ് അസ്സോസിയേഷന്‍ എന്ന സങ്കല്‍പ്പത്തിനും അതീതമായ ജന്മം
അങ്ങാടി എന്ന സിനിമയില്‍ ജയന്‍ പറഞ്ഞ തീപ്പൊരി ഡായലോങ്ങ്
കേട്ട് ചിലരൊക്കെ തരിച്ചു പോയ ‘തരിപ്പ് ‘ .....ഇപ്പോഴും ഹൃദയത്തില്‍ സൂക്ഷിക്കുന്നവര്‍ ധാരാളം .....
മരിചതിനുശേഷം ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ക്കുശേഷവും
യുവാക്കളുടെയും ഹരം,
സ്റ്റോക്ക്‌ തീര്‍ന്നു പോയ കുറെ ഹാസ്യ കലാകാരന്മാരുടെ
മുന്നിലേക്ക്‌ അക്ഷയഖനിയായ് സ്വന്തം ജീവിതം സമര്‍പ്പിച്ച വ്യക്തി...,
മിമിക്രിക്കാരുടെ തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിച്ച മഹാന്‍,
.........................................................................................................
........................................................................................................
ജയൻ ഒരു ഇതിഹാസമാണ് !
നൂറ്റാണ്ടുകളിൽ ഒരിയ്ക്കൽ മാത്രം സംഭവിയ്ക്കുന്ന ഒരു പ്രതിഭാസം!
പകരം വെയ്ക്കാനാവാത്ത വ്യക്തിപ്രഭാവം!
അതുകൊണ്ട് തന്നെ, ജയന്റെ താരസിംഹാസനം ഇന്നും ഒഴിഞ്ഞു തന്നെ കിടക്കുന്നു!
.........................................................................................................
"എനിയ്ക്ക് വല്ലാതെ വിശക്കുന്നു ...കഴിയ്ക്കാൻ എന്തുണ്ട് ?
വിനയപൂർവ്വം, ജയൻ 'ലഞ്ച്ബോയിയോട്‌ ' ചോദിച്ചു.
"ഒന്നുമില്ല സാർ!"
'ലഞ്ച് ബോയ്‌ ' വിഷമത്തോടെ പറഞ്ഞു.
"ഒരു ബിസ്ക്കറ്റ് പോലുമില്ലേ ? "....
ഒരിയ്ക്കലും തിരിച്ചുവരാനാകാത്ത, മരണത്തിന്റെ ക്രൂരമായ അദൃശ്യകരങ്ങളിലെയ്ക്ക് അപ്രതീക്ഷിതമായി നടന്നടുക്കുന്നതിനും
തൊട്ടു മുൻപ്, അവസാനമായി ജയൻ ഉച്ചരിച്ച വാക്കുകൾ!
ഷൂട്ടിങ്ങ്, ഉച്ചക്ക് മുമ്പ് തീരും എന്ന ധാരണയുള്ളതിനാൽ, സെറ്റിൽ ആർക്കുവേണ്ടിയും ഉച്ചഭക്ഷണം തയ്യാറാക്കിയിരുന്നില്ല!
വിശന്നവയറുമായി, വീണ്ടും ഹെലികോപ്ടർ രംഗത്തിന്റെ 'റീടേക്ക് -നായി ജയൻ തയ്യാറെടുത്തു!
"സ്റ്റാർട്ട്‌ -ആക്ഷൻ "
.........................................................................................................
........................................................................................................
ജയനെ വച്ചു മിമിക്രിക്കാര്‍ ഉണ്ടാക്കിയ ചില ഹാസ്യ ഭാവനകള്‍
ഹെലികോപ്ടറുകളെ തുമ്പിയെപ്പോലെ കരുതിയവന്‍
ഇഡ്ഡലി എടുത്തു ഷര്‍ട്ടിലെ ബട്ടന്‍സ് ആക്കി വച്ച മഹാന്‍
മലബാബിനെ എടുത്ത് ബെല്‍റ്റിനുപകരം ഉപയോഗിച്ചവാന്‍
ട്രെയിനിനെ ഓടിച്ചിട്ട് പിടികൂടിയവാന്‍
ആശ്രയം ചോദിച്ചു വരുന്നവരെ വെല്‍ബോട്ടത്തിനുള്ളില്‍ സംരക്ഷിക്കാന്‍ കഴിവുള്ള വ്യക്തി
വെല്‍ബോട്ടം ....അത്യാവശ്യ ഖട്ടങ്ങളില്‍ ചൂല്‍ ആയും,
മറ്റ്ചിലപ്പോള്‍ ഫാന്‍ ആയും ഉപയോഗിക്കുന്ന ജീവി
.........................................................................................................
........................................................................................................

Tuesday 31 May 2016

2016 ASSEMBLY ELECTION

AFTER RESULT


ഇന്നലെ മുതൽ ഫേസ് ബുകിൽ സന്ഘി കളെ ഒന്നും കാണാൻ ഇല്ലല്ലോ .....?എവിടെ പോയ് എല്ലാരും .....?അല്ലെങ്കിൽ ദിവസവും കുറെ പോസ്റ്റുകൾ കാണാമല്ലോ.....? 140 ലും വിജയിക്കും....71 ലും വിജയിക്കും....മിനിമം, 15 എങ്കിലും നേടും.....ഇപ്പൊ പവനായി ശവമായോ ...?

BEFORE RESULT




ഇവിടോരുത്തന്‍ പറയുന്നതു കേട്ടു.....ഇലക്ഷന്   നാലഞ്ചു  ദിവസം  നാട്ടില്‍ പോയി  ഇലക്ഷന്‍  വര്‍ക്കിനു  കാര്യമായിട്ടിറങ്ങണം....എന്നാലെ എന്തെങ്കിലും നടക്കൂ.....

ഇതു കേട്ടപ്പോള്‍  ഞാന്‍ അത്ഭുതത്തോടെ  ചോദിച്ചു..,നീ ഇത്ര     വലിയ  പാര്‍ട്ടി പ്രവര്‍ ത്ത കനാണോ...ഏതാപാര്‍ട്ടി....അപ്പോഴാണവന്‍  കാര്യം ശരിക്ക് പറഞ്ഞതു...
"ഒരു ദിവസം  പ്രചാരണത്തിനിറങ്ങിയാല്‍  ആയിരം രൂപ വച്ചു കിട്ട്ടും, ഭക്ഷണവും വെള്ളവും ഒക്കെ വേറെ..പിന്നെ ഫ്ലെക്സ്   അടിക്കാനും  കൊടിവയ്കാനും മറ്റും കയറിയാല്‍ വേറെയും...
    ..ചുരുക്കിപ്പറഞ്ഞാല്‍ നാലഞ്ചു ദിവസം കൊണ്ടു രൂപാ അയ്യായിരം കായ്യില്‍ വരും.. ...."
അവന്‍റെ    ജനാധിപത്യമര്യാദ എനിക്കിഷ്ട്ടപ്പെട്ടു....കൊള്ളാം.....

STORY FROM FACEBOOK

[TAKEN FROM FACEBOOK]

ഫിലിം അവാര്‍ഡ 2016

അങ്ങനെ  സംസ്ഥാന ഫിലിം അവാര്‍ഡിനെ ഏഷ്യാനെറ്റ് ,വനിതാ അവാര്‍ഡുകളെക്കാള്‍  താഴ്നന്ന നിലവാരത്തിലേക്ക്    കൊണ്ടു  വന്നപ്പോള്‍ അവര്‍ക്കു സന്തോഷമായി...............,'ചാര്‍ളി' എന്ന സിനിമയോടോ അതിലഭിനയിച്ച്ചവരോടോ ഉള്ള പ്രത്യേക  താത്‌പര്യം കൊണ്ടോ....'ചാര്‍ളി' ക്കു അവാര്‍ഡുകള്‍ വാരിക്കോരി കൊടുത്തപ്പോള്‍, അവര്‍  'പ്രേമം'ത്തെ  പൂര്‍ണമായി തഴഞ്ഞു.......മൊയ്തീനും പ്രേമവും പത്തെമാരിയും ഉണ്ടായിരുന്നിട്ടും ...മികച്ച സിനിമയായി അവര്‍ തെരഞ്ഞെടുത്തത്  ,'ചാര്‍ളി' .....കഷ്ടം

നമ്മുടെ ചെറുപ്പക്കാര്‍ക്ക് മലയാളസിനിമ യക്കുരിച്ച്ചുള്ള  പ്രതീക്ഷകള്‍ കൂടിയതും ആളൊഴിഞ്ഞ തിയറ്റാരുകള്‍  ജനാപ്രളയമായതും  'പ്രേമം' ഇറങ്ങിയത്തിനു   ശേഷമാണു ...,ആദ്യം ഈ സിനിമയുടെ കോപ്പി ഇന്റര്‍നെറ്റ്ല്‍ ഇട്ടു ഇതിനെ തകര്‍ക്കാന്‍ നോകി, ഇപ്പൊ അവാര്‍ഡു നിര്‍ണയിച്ച ജൂറി ഇതിനെ പാടെ ഒഴിവാക്കി,.....പ്രേമം' എന്ന സിനിമയോട് എന്തിനാണ് ഈ അതൃപ്തി..ജനലക്ഷ ങ്ങളെ  ഇളക്കിമാറിച്ച  'പ്രേമം' എന്ന അത്ഭുത സിനിമയ്ക്ക്  അവാര്‍ഡ് നലകാത്തത്ത്തില്‍ തമിഴ് സംവിധായകര്‍ ആയ മുരുഗാദാസ് വരെ പ്രതികരിച്ചി രിക്കുന്നു ....


'പ്രേമം'  പോലെ ഒരു ഫിലിം ചെയ്യാന്‍ ഇവരില്‍ പലരും ജന്മങ്ങള്‍  പലതു   ജനിച്ചു മരിക്കെണ്ടിയിരിക്കുന്നു
ഈ സിനിമയ്ക്കെതിരെ അനാവശ്യമായ ആരോപണങള്‍ നിരത്തി മോശം സിനിമയാണെന്ന്  വരുത്തിതീര്‍ക്കാന്‍ പലരും ശ്രമിച്ചു,

ജനലക്ഷ ങ്ങളെ  ഇളക്കിമാറിച്ച  'പ്രേമം' എന്ന അത്ഭുത സിനിമയ്ക്ക്  അവാര്‍ഡ് നലകാത്തത്ത്തില്‍ തമിഴ് സംവിധായകര്‍ ആയ മുരുഗാദാസ്,ഷങ്കര്‍ ,എന്നിവര്‍ വരെ പ്രതിക്ഷേധിക്കുന്നു ....കേരളത്തിലും താമിഴ്നാട്ടിലും ഒക്കെ വന്‍ സംഭവമായ് മാറിയ 'പ്രേമം' പക്ഷെ സംസ്ഥാന അവാര്‍ഡ്‌ കമ്മിറ്റിക്ക് മാത്രം അറിയില്ല ....................
'പ്രേമം' എന്ന സിനിമയോട് എന്തിനാണ് ഈ അതൃപ്തി...., ഈ സിനിമയുടെ കോപ്പി ഇന്റര്‍നെറ്റ്ല്‍ ഇട്ടു ഇതിനെ തകര്‍ക്കാന്‍ നോകി,ഈ സിനിമയ്ക്കെതിരെ അനാവശ്യമായ ആരോപണങള്‍ നിരത്തി മോശം സിനിമയാണെന്ന്  വരുത്തിതീര്‍ക്കാന്‍ പലരും ശ്രമിച്ചു, ഇപ്പൊ അവാര്‍ഡു നിര്‍ണയിച്ച ജൂറി ഇതിനെ പാടെ ഒഴിവാക്കി,......
യഥാര്‍ത്ഥത്തില്‍ സിനിമ തിയറ്റാരില്‍ പോയി സിനിമ കാണുന്നതിനോട് തന്നെ ചെറുപ്പക്കാര്‍ക്ക്   താല്‍പര്യം കുറഞ്ഞു വന്നിരുന്ന ഒരു    ഘട്ടത്തിലാണ്  'പ്രേമം'  റിലീസാകുന്നത് , പിന്നെ കണ്ടത്  അത്ഭുതാവാഹമായ ജനസാഗരമാണ്,സിനിമ തിയറ്റാറുകള്‍ നിറഞ്ഞുകവിഞ്ഞു, ചെറുപ്പക്കാര്‍ക്ക് മലയാളസിനിമ യക്കുരിച്ച്ചുള്ള  പ്രതീക്ഷകള്‍ കൂടി,
യൌവ്വനാവും കൌമാരവും അതിന്‍റെ എല്ലാ നിഷ്കളങ്കതയോടും കൂടി അതൊരു ഉത്സവമാക്കി മാറ്റി,ക്യാ പ്സ്സുകള്‍ മലരിനുംജോര്‍ജ്ജിനും വേണ്ടി അണിഞ്ഞൊരുങ്ങി,പുതിയ സ്റ്റയിലുകള്‍ ,പുതിയ ഡയലോങ്ങുകള്‍ ....അങ്ങനെ 'പ്രേമം' സിനിമയിലെ കഥാപാത്രങ്ങളെല്ലാം വന്‍ ഹിറ്റായി ...  
വര്‍ഷങ്ങളായ്  സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന സംവിധായകര്‍ക്ക്     വറെസങ്ക ല്പ്പിക്കാന്‍ പോലും   കഴിയാത്ത വിധം മനോഹരമാണ്‌  'പ്രേമം', അസൂയക്കും കുശുംബിനും മരുന്നില്ലത്ത്തത് കൊണ്ടു അവര്‍ ഈ സിനമ യ്ക്ക്   അവാര്‍ഡു കൊടുത്തില്ല ,അത്രതന്നെ .....















































വിശപ്പ്‌ സഹിക്കാതെ

ഒരു ആദിവസി പെണ്‍കുട്ടി   വിശപ്പ്‌ സഹിക്കാതെ   ആത്മഹത്യ ചെയ്ത് സംഭവം കണ്ടിട്ടും ആരും ഒന്നും ചെയ്യുന്നില്ലേ....അല്ലെങ്കില്‍ തൊട്ടതിനും പിടിച്ചതിനും ഒക്കെ  ഫെസ്ബൂകില്‍ കയറി പൊങ്കാല യിടുന്നത്     പലരുടെയും ശീലമാണല്ലോ.................ഇതില്‍ ആരും പ്രതികരിക്കുന്നില്ലേ.....
ഇവിടെ  കുറെ പേര്‍ക്ക് ആറന്മുളയില്‍ വിമാനത്താവളം ഉണ്ടാക്കണം....,കുറെപ്പേര്‍ക്ക്  വിജയ്‌ മല്യക്ക് ഭൂമി പതിച്ചു കൊടുക്കണം....പിന്നെ കുറെപ്പെര്‍ക്ക്   ബാറ് തുറക്കണം, ബാര്‍ ലൈസന്‍സ്സിനു കോഴ കൊടുക്കണം, അത് എണ്ണിനോക്കാന്‍ 'നോട്ടേണണല്‍  യന്ത്രം' വാങ്ങണം ,സരിതയെ വിളിക്കണം ,......................  കാറില്‍ നിന്നിറങ്ങാന്‍ സമയമില്ലാത്ത    സിനിമാ നടന്മാരെ  പിടിച്ചു  ജനപ്രതിനിധി കളാക്കണം.........................
ഇതിനൊക്കെ ചിലവിട്ടതിന്റെ  പകുതിയിലോന്നു സമയമെങ്കിലും ആദിവസികളുടെ  അടിസ്ഥാന പ്രശ്നങ്ങള്‍  പഠിക്കാന്‍ ഉപയോഗിച്ചിരുന്നെങ്കില്‍   എത്രയോ നന്നായിരുന്നു.......ഒരു നേരം ഭക്ഷണം കഴിച്ചില്ലെങ്കില്‍ അറിയാം വിശപ്പിന്‍റെ വില .....
കുറച്ചുനാള്‍ മുന്‍പ്   ആദിവസിക്കുട്ടികള്‍   ഭക്ഷണം കിട്ടാതെ മാലിന്യക്കൂബാരത്ത്തില്‍ നിന്നും എന്തൊക്കെയ്യോ എടുത്തു കഴിച്ചിരുന്നു.....സംഭവം  അറിഞ്ഞവഴിക്ക്   പല മന്ത്രിമാരും  ഞെട്ടല്‍ രേഖപ്പെടുത്തിയിരുന്നു......പ്രതിപക്ഷം ബഹളം വച്ചിരുന്നു.......  വകുപ്പുമന്ത്രി  അന്വേഷനത്ത്തിനു ഉത്തരവിട്ടിരുന്നു....അതൊക്കെ എന്തായോ ആവോ....?
ആദിവാസി ഊരുകളിലെക്കുള്ള  വാഴി കള്‍   ഇടുങ്ങിയതായതുകൊണ്ട്    കാറും കാരാവാനും  ഒന്നും അവിടേക്ക് കടക്കില്ല......ചെറിയ കാറില്‍ പോയാലും കുണ്ടും കുഴിയും നിറഞ്ഞ വഴികളിലൂടെ യാത്ര ചെയ്താല്‍  നമ്മുടെ പല രാഷ്ട്രീയക്കാരുടെയും മന്ത്രിമാരുടെയും  നടു വിനു വേദന വരും, ശരീരം നുറുങ്ങും.....എഴുപതിനും മുകളില്‍ പ്രായമുള്ളവര്‍ ഇങ്ങനെ സഞ്ചരിച്ചാല്‍ ചിലപ്പോള്‍ ജീവന്‍ വരെ കഷ്ടത്തിലാകും ......
ആ പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞ വാക്കുകള്‍  കേട്ട്ടിരുന്നു...."ഞങ്ങള്‍ കുറച്ചു ബുദ്ധിമുട്ടിലാനെങ്കിലും    അവള്‍ക്കു ഭക്ഷണമൊക്കെ  കോടുത്തിരുന്നു .... ഞങ്ങള്‍ കുറച്ചു  പട്ടിണി കിടന്നിട്ടാനെങ്കിലും അവള്‍ക്ക് ഭക്ഷണമൊക്കെ  കോടുത്തിരുന്നു......." എന്നൊക്കെ അദ്ദേഹം പറയുന്നുണ്ടായിരുന്നു................ഇതില്‍ നിന്നു തന്നെ  ആ വീട്ടില്‍ എത്ര മാത്രം ബുദ്ധിമുടുണ്ടായിരുന്നുവെന്നു മനസ്സിലാക്കാം..........


ഒരു കൊച്ചു കച്ചവടക്കാരി

[TAKEN FROM FACEBOOK]




ഇത് 12 വയസ്സുള്ള ഒരു കൊച്ചു കച്ചവടക്കാരി. ആഗ്രയിലെ ഫത്തേപൂർ സിക്രിയുടെ മുന്നിൽ കിലുക്ക്(കളിപ്പാട്ടം) വിൽകുന്നു.
ഞാൻ അവളോട്‌ ചോദിച്ചു
" നിനക്ക് ഭാവിയിൽ ആരാവണം…?"
അവൾ പറഞ്ഞു "എനിക്ക് മദ്രാസി അറിയുന്ന ആളാവണം"(മദ്രാസി എന്ന് അവൾ ഉദ്ദേശിച്ചത് മലയാളമാണ് )"അതെന്തിനാ മദ്രാസി(മലയാളം) അറിയുന്നത് …?""ഇവിടെ ഏറ്റവും കൂടുതൽ ആളുകൾ വരുന്നത് മദ്രാസികളാണ്. എനിക്ക് മദ്രാസി അറിഞ്ഞാൽ അതേ ഭാഷയിൽ എനിക്ക് ഇവിടത്തെ ചരിത്രവും മറ്റും പറഞ്ഞു കൊടുക്കാൻ പറ്റും. അങ്ങനെ എനിക്ക് വലിയ ഒരു ഗൈഡ് ആവാം. മദ്രാസികൾ കുറെ പണവും തരും പിന്നെ അവർ നല്ല സ്നേഹമുള്ളവരാണ്."ഞാൻ ചിരിച്ചു. അവൾ ചോദിച്ചു "ക്യാ ആപ് മദ്രാസി ഹെ" "ഹാ"അപ്പോൾ അവൾ ചോദിച്ചു "മലയാളത്തിൽ 'ദസ് കോ ഏക് ഭീസ് കോ ദോ' ഇത് എങ്ങനാ പറയാ എന്ന്""പത്തു രൂപക്ക് ഒന്ന് ഇരുപത് രൂപക്ക് രണ്ടെണ്ണം" " പത്തു രൂപക്ക് ഒൻന് ഇരുപത്തു രൂപക്ക് രണ്ടണം" അവൾ പറഞ്ഞ് ഒപ്പിച്ചു എന്നിട്ട് ചിരിച്ചു.
ഞാൻ ഇത് പറയാൻ കാരണം ഇത് പോലെ പലരും പല സ്ഥലങ്ങളിലും ഒരുപാട് നമുക്ക് കാണാം കഴിയും. നമ്മൾ ഇത്തരം ആളുകളെ മനസ്സിലാക്കാനും ബഹുമാനിക്കാനും പഠിക്കണം. കാരണം അവർ ഓരോ മലയാളികളെയും നല്ല സഞ്ചാരികളായാണ് കാണുന്നത്. സഞ്ചാരി എന്ന നിലയിൽ അത് നില നിർത്തേണ്ടത് നമ്മുടെ കടമയാണ്.
ഓരോ സഞ്ചാരികളും ഇത് മനസ്സിലാക്കും എന്ന് വിശ്വസിക്കുന്നു.

Sunday 31 January 2016

പ്രേമം


2015 ഇറങ്ങിയ "പ്രേമം" എന്ന സിനിമ മലയാളസിനിമാചരിത്രത്തിലെ തന്നെ അത്ഭുധകരമായ ഒരു ദിവ്യാനുഭൂതിയായി മാറി...ബാല്യകൌമാര യൌവ്വനങ്ങളെ ഇതുപോലെ കോരിത്തരിപ്പിച്ച്ച്ച മറ്റൊരു ഫിലം ഈ അടുത്ത കലോത്തോന്നും മലയാളത്തില്‍ ഇറങ്ങിയിട്ടില്ല........സിനിമതിയറ്റ്റുകളില്‍ അധികമാരും ഇല്ലാതിരുന്ന അവസ്ഥയില്‍ നിന്നു വീണ്ടും മലയാള സിനിമയ്ക്ക് ഒരു പുനര്‍ജ്ജന്മം നല്‍കി ...,സിനിമതിയറ്റ്റുകളെ ജനസമുദ്രമാക്കിയ സിനിമ.....യൌവ്വനത്തിന്‍റെ പ്രസരിപ്പിനെ ഉത്സവമാക്കിയ സിനിമാ ..... 




ഇതിലെ എല്ലാ കഥാപാത്രങ്ങളും വന്‍ സംഭവമായപ്പോള്‍..കൊള്ളാജ് കുട്ടികള്‍ ഈ സിനിമയിലെ  കഥാപാത്രങ്ങളെ അനുകരിക്കാന്‍ മത്സരിച്ചപ്പോള്‍....മലയാള സിനിമയില്‍ വീണ്ടും യൌവ്വനത്ത്തിന്‍റെ വികാരങ്ങള്‍ പരിപോഷിക്കപ്പെട്ടു...പ്രണയിനികളുടെ ചുടുനിശ്വാസങ്ങള്‍ക്ക് , കാവല്‍ നിന്ന  ദേശടാനിക്കിളികള്‍ പിന്നെയും പിന്നെയും വിരുന്നു വന്നു.....  




ആലുവാപ്പുഴയുടെ ഓളങ്ങളില്‍ കാത്തുസൂക്ഷിച്ച പ്രണയനൊമ്പരങ്ങളും, പലപലവട്ടം മനസ്സില്‍ ചൂളമടിച്ച വികാരങ്ങളും, ചായക്കടയിലെ കുളക്കൊഴികളോടു മത്സരിച്ചു   നേടി എന്നു മനസ്സ് അവകാശപ്പെടുന്ന സുഖങ്ങളും,   എല്ലാം വെറും കൌമാരചാപല്ല്യങ്ങളാണെന്നു ഓര്‍മ്മപ്പെടുത്തി ജോര്‍ജ് ന്‍റെ  ജീവിതം അതിന്‍റെ വഴിക്ക് പോയി.....
ഒരു ചെറുപ്പക്കാരന്‍ ഉപരിപഠനത്തിനുവേണ്ടി മറ്റൊരു നാട്ടിലെ കോളെജിലേക്ക് പോയാല്‍ പിന്നെ ഈ നാട്ടിലെ പെണ്‍കുട്ടികള്‍ക്കു അവന്‍റെ ശല്യമുണ്ടാവില്ലാ....എന്നപോലെ ജോര്‍ജ് ഡിഗ്രിക്ക് പഠിക്കാന്‍ പോയി.... അങ്ങകലെയുള്ള കോളെജിലേക്ക് ,   ഒപ്പം സന്തതസഹാചാരികളായാ കൂട്ടുകാരും....


വിമല്‍ സാറിന്‍റെ ബോറന്‍ ക്ലാസ്സുകള്‍ സഹിച്ചിരിക്കാനും,പാവപ്പെട്ട വീട്ടിലെ പെണ്‍കുട്ടികളെ റാഗ് ചെയ്യാനും, ഡാന്‍സ്  മാഷിനെ തല്ലിയോടിക്കാനും, ഒഴിവുസമയങ്ങളില്‍ കോളെജിലേ  പ്യുണ്‍ നു  "മാതാ പിതാ ഗുരു ദൈവ്വം"  എന്ന സന്ദേശം പകര്‍ന്നു നല്‍കാനും ,,.... ഒക്കെ  കഴിവുള്ള അസാധാരണമായ വ്യക്ത്തിത്ത്വമുള്ള  ഒരു തടിക്കാരനായ് ജോര്‍ജ്  മാറി....



 പിന്നിട്ട വസാന്തോത്സവങ്ങള്‍ക്കൊടുവില്‍, അവസാനവര്‍ഷത്തെ അതിമധുരം നുകരാന്‍ കോളെജിലെത്തിയ ആ ദിവസം ....ആഴകില്‍ തീര്‍ത്തൊരു ശിലയഴകുപോലെ മലര്‍ മിസ്സിന്റെ സാമീപ്യം അയാളെവീണ്ടും പ്രണയലോലനാക്കി....കേരളാസാരിയില്‍ നിന്നെ കണ്ട അഴകാര്‍ന്ന നിമിഷത്തിനു വേണ്ടിയായിരുന്നൂവോ ഞാന്‍ കാത്തിരുന്നത്...?...കൈകോര്‍ത്ത് നടന്നു ഹൃദയം കൈമാറാന്‍ ശ്രമിച്ച യൌവനത്തിന്‍റെ ചാരുതനിന്‍ കവിളിണകളില്‍ പ്രണയബിന്ദുക്കളായ്  പ്രതിഫലിക്കുന്നുവോ....പക്ഷെ മലര്‍ മിസ്സും ജോര്‍ജ് നെ മറന്നു തിരിച്ചുപോയി......


ഒരുപാടോരുപാടു സൌഹൃദങ്ങള്‍ തൂവല്‍ പോഴിച്ചതും ഒരുപാടുതവണ ഹീറോയിസ്സം പ്രകടിപ്പിച്ചതുമായ കോളെജ് ഓഡിറ്റോറിയാത്തിന്‍റെ വാതി  ലിലൂടെ അവസാനമായി പുറത്തേക്ക് കടക്കുമ്പോള്‍ വിടപറയാന്‍ വിതുബുന്ന   ഒരായിരം   മുഖങ്ങള്‍ ക്കിടയില്‍.  , മലര്‍ മിസ്സിന്‍റെ മുഖം ഉണ്ടോയെന്നു ഒരിക്കല്‍ കൂടി ജോര്‍ജ് തിരിഞ്ഞു നോക്കി....നനഞ്ഞ കണ്ണുകളോടെ ,യാത്രമോഴികളോടെ   കൈവീശിയ   ആയിരമായിരം കൂട്ടുകാരും..., അലിഞ്ഞിലഞ്ഞില്ലാതായ പകലിന്‍റെ ഹൃദയനൊമ്പരങ്ങളും ഏറ്റുവാങ്ങി അയാള്‍ കോളെജിനു പുറത്തെകിറങ്ങി 



.. ഒരുപിടി നൊമ്പാരങ്ങള്‍  അവശേഷിപ്പിച്ചു   കടന്നു പോയ പഴയൊരു പൈങ്കിളിക്കാഥാ പോലെ പിന്നെയും പിന്നെയും ആ.. മനസ്സിലെ വിങ്ങലായ് മലര്‍ മിസ്സിന്‍റെ ക്ലാസ്സുകള്‍....പഴയ മുഖങ്ങള്‍ ....



എല്ലാം മറന്നു കുഴപ്പമില്ലാതൊരു ജോലിയും ചെയ്തത് ജീവിക്കുബോള്‍  വീണ്ടും വരുന്നു ഒരുത്തി...കേക്ക് വേണം ,ഷര്‍ട്ട് എടുത്തു തരണം,അതുവേണം, ഇതു വേണം എന്നൊക്കെ പറഞ്ഞു കൊണ്ടു...പോരാത്തതിന് ആദ്യ പ്രണയകഥയിലെ നായികയുടെ അനിയത്തിയും....ഇതെല്ലാം കണ്ട കൂട്ടുകാരന്‍ ജോര്‍ജ്ന്‍റെ കഥ വച്ചു ഒരു പാട്ടു തന്നെ ഉണ്ടാക്കിയെടുത്തു..."അവളു വേണ്ട്രാ,ഇവളു വേണ്ട്രാ..ഈ കാണുന്ന അവുള് മാരെല്ലാം........" എന്നു തുടങ്ങി "പത്ത് പൈസേയടെ വെളിവ്  പോലും  അവനു വന്നീട്ടില്ല...".....എല്ലാം ജോ ര്‍ജ്ന്‍റെ കഥയില്‍ നിന്നു മാത്രം ഉണ്ടാക്കിയത് .....

 ...ഒടുവില്‍ ....അവസാനം വന്ന അവളെത്തന്നെ കെട്ടി പടം അങ്ങനെ അവസാനിപ്പിച്ചു......




65 വയസ്സുകാരന്‍ നടന്‍റെ 20 വയസ്സുകാരി  നടിയുമായുള്ള പ്രണയം വരെ  കാണേണ്ടി വരുന്ന സിനിമാപ്രേമികള്‍ക്ക്  പുതിയൊരു പ്രണയാനുഭവം നല്‍കിയ സിനിമ...


നമ്മുടെ നാട്ടിലെ ബഹുഭൂരിപക്ഷവും വരുന്ന വിദ്യാര്‍ത്ഥികള്‍ക്കും ആസ്വദിച്ചു കാണാന്‍ പറ്റിയ മികച്ച ഫിലം.....


Wednesday 13 January 2016

ബൈബിൾ ചരിത്രം


ഇതാണ്  ബൈബിൾ  ( സത്യവേദം ) ചരിത്രം!!ബി സി 1500 മുതല് എ ഡി 100 വരെയുള്ള 1600 വര്ഷങ്ങള് കൊണ്ട് 40 തില് പരം എഴുത്തുകാര് എഴുതിയതാണ്   ബൈബിള്! അതില് രാജാക്കന്മാര് , വൈദ്യന്മാര്,  ചുങ്കക്കാര്, പ്രവാചകന്മാര്, കവികള്, പ്രഭുക്കന്മാര്,  പുരോഹിതന്മാര്, മുക്കുവന്മാര്, ആട്ടിടയര്, കൃഷിക്കാര്  തുടങ്ങി സമൂഹത്തിലെ വിവിധ സംസ്കാരത്തില് നിന്നുള്ള  പഠിപ്പുള്ളവരും പഠിപ്പില്ലാത്തവരുമായ അനേകര്
ഉള്പ്പെടുന്നു!!
ബൈബിള്- എബ്രായ, ഗ്രീക്, അരാമ്യ, ഭാഷകളില്,പാപ്പിറസ് ചെടിയുടെ തോല്, ചര്മലിഖിതങ്ങള്,മെഴുകുപലകകള്, കല്പലക തുടങ്ങി പ്രതലങ്ങളില്, ഏഷ്യ,ആഫ്രിക്ക, യൂറോപ്പ് എന്നീ ഭൂഖണ്ടങ്ങളില് ഇരുന്നുകൊണ്ട് എഴുതി! ദാവീദ് യുദ്ധ സമയങ്ങളില് , സോളമെന് സമാധാനവേളയില്, ലൂക്കോസ് കപ്പല് യാത്രാവേളയില്, പൗലോസ്
ജയിലില് കിടക്കുമ്പോള്, മോശ വനാന്തരങ്ങളിലും,മരുഭൂമിയിലും. യോഹന്നാന് പത്മൊസ്
ദ്വീപിലും വെച്ചെഴുതി.അങ്ങനെ ബൈബിളിലെ അവസാന എഴുത്തുകാരനായ
യോഹന്നാന് ജനിക്കുന്നതിനു 1450 വര്ഷം മുന്പ് ആദ്യ
എഴുത്തുകാരനായ മോശ ജനിച്ചു. ഇതിനിടയില് 60 -ഓളം തലമുറകള് ജീവിച്ചിരുന്നു. ഇവരുടെ കാലം, ഭാഷ,തൊഴില്, സംസ്കാരം, സ്ഥലം ഇവ വളരെ വിഭിന്നമായിരുന്നു. എങ്കിലും ബൈബിളില്
യാതൊരു പൊരുത്തക്കേടും ഇല്ലാതെ, തുടക്കം മുതല്
ഒടുക്കം വരെ ആശയ വൈരുദ്ധ്യം ഒട്ടും ഇല്ലാതെ,പരസ്പരം കൃത്യമായി ഒറ്റ ആത്മാവില് യോജിച്ചു
കിടക്കുന്നു!!ബി സി 2 - ആം നൂറ്റാണ്ടിലെ സിറിയന് രാജാവ്
അന്ത്യോക്യോസ് എപ്പിപ്പാനസ്, എ ഡി 4 -ആം നൂറ്റാണ്ടിലെ റോമന് ചക്രവർ ത്തി  ഡയോക് ലഷൻ,14 -ആം നൂറ്റാണ്ടിലെ റോബര്ട്ട് ഇങ്ങര്സോൾ എന്ന നാസ്ഥികര് ഒക്കെ പരമാവധി ശ്രമിച്ചു ബൈബിള്
നശിപ്പക്കുവാന്!! അവരെല്ലാം മരിച്ചു മണ്ണ്മറഞ്ഞു
എങ്കിലും, ഈ മഹദ് ഗ്രന്ഥം ഇന്നും ഭൂമിയില്
അജയ്യമായി നിലകൊള്ളുന്നു!!നെപ്പോളിയന് ബോണോപ്പാട്ട് പറഞ്ഞു:"വേദപുസ്തകം കേവലം ഒരു പുസ്തകമല്ല . പ്രവർത്ത ന
ക്ഷമമായ ഒരു ആളത്വമായി അത് നിലകൊള്ളുന്നു .അതിന്റെ വ്യാപാരത്തെ ചെറുക്കുന്ന ഏതു
ശക്തിയെയും അത് കീഴടക്കികളയും" .18 -ആം നൂറ്റാണ്ടില് തോമസ് സ്പെയിന് എന്നൊരു
നിരിശ്വരവാദി ബൈബിളിനെതിരെ എ ജു ഓഫ്
ദി റിസര് എന്നാ പുസ്തകം എഴുതി.അവസാനം മദ്യപാനിയായി മരിച്ച അയാള്, ഒടുവില്
ഇങ്ങനെ പറഞ്ഞു: "എന്റെ പുസ്തകത്തിന്റെ കോപ്പികള്
മുഴുവന് ചുട്ടുകളയണം . പിശാചിന്
പൂര്ണമായി അവകാശപെടാവുന്നതാണ് ആ പുസ്തകം അത്
ആരും വായിക്കരുത്"!!"നൂറു വര്ഷത്തിനു ശേഷം ബൈബിളിന്റെ ഒരൊറ്റ
കൊപ്പി പോലും ഉണ്ടായിരിക്കില്ല ഭൂമിയില്" എന്ന്
വോള്ടയര് പറഞ്ഞു. 12 വര്ഷം കഴിഞ്ഞപ്പോള് താന്
ജനിക്കാതിരുന്നാല് കൊള്ളാമായിരുന്നു . "യേശുവേ..ദൈവമേ..ഞാനിതാ ദൈവത്താലും മനുഷ്യരാലും കൈവിടപ്പെട്ടവനായി മരിക്കുന്നു" എന്ന് വളരെ നിരാശയോടെ പറഞ്ഞു കൊണ്ട് അദേഹം മരിച്ചു!! അദ്ദേഹത്തിന്റെ പ്രസ് ജനീവ ബൈബിള് സൊസൈറ്റി വിലക്ക് വാങ്ങി !!



നോഹയുടെ പെട്ടകം മഹാ പ്രളയത്തിലും തകരാതിരുന്നത്
പോലെ, ചാര കൂമ്പാരങ്ങള്ക്ക് മുകളിലൂടെ ബൈബിള്
ഇന്നും, ഈ ഭൂമിയില് കാലാന്തരങ്ങളിലൂടെയുള്ള
അതിന്റെ യാത്ര ദൈവാത്മാവില്
വിജയകരമായി തുടരുന്നു!!നരഭോജികളായ ആഫ്രിക്കന്
മനുഷ്യരെ മനുഷ്യസ്നേഹികളാക്കിയതും..ആക്രമികളെയും ക്രൂരന്മാരെയും - സമ
ശിഷ്ടങ്ങളെ അകമഴിഞ്ഞ് ദൈവ സ്നേഹത്തില്
സ്നേഹിക്കുന്നവരാക്കിയതും , ആലംബഹീനര്ക്ക് ആതുര
സേവനം ചെയ്യുവാനുമുള്ള ദൈവിക പ്രേരണയും ബൈബിള് വചനങ്ങള് പകര്ന്നു കൊടുത്തു!!എണ്ണിയാല് ഒടുങ്ങാത്ത ലക്ഷോപ ലക്ഷം ജനങ്ങള്ക്ക് നന്മയിലേയ്ക്കും, നിത്യജീവനിലേയ്ക്കും, യഥാര്ഥ
ദൈവഭക്തിയിലേയ്ക്കുമുള്ള നിര്മലമായ ദൈവിക
പ്രജോതനം, പരിശുദ്ധ ആത്മാവിലൂടെ പകര്ന്നുകൊണ്ടിര
ിക്കുന്നതും ബൈബിളിലെ ദൈവ വചനങ്ങള് തന്നെ!!"റ്റാ -ബിബ്ലിയ" - ചെറിയ പുസ്തകങ്ങള് എന്ന്
അര്ഥം വരുന്ന ബഹുവചന ഗ്രീക്കുപദത്തില് നിന്നാണ്
"ബൈബിള്" എന്ന വാക്ക് ഉണ്ടായത്. ബൈബിള് 66 ചെറു
പുസ്തകങ്ങള് ചേരുന്നതാണ്. പഴയനിയമം - 39 പുതിയ
നിയമം - 27.
ബൈബിളിലെ പുസ്ഥകങ്ങളോട് സാമ്മ്യമുള്ള പല പുരാതന
പുസ്തകങ്ങളും കണ്ടു കിട്ടിയിട്ടുണ്ടെങ്കിലും,അവയിലെ ചില വാചകങ്ങള്,ബൈബിളിലെ പുസ്ഥകങ്ങളെ ഒന്നാക്കുന്ന പരിശുദ്ധ
ആത്മാവിന്റെ പ്രബോധനങ്ങള്ക്ക്
നേരെ വിപരീധമായതിനാല്, അവയെ 66 പുസ്ഥകങ്ങളുള്ള
സത്യവേദപുസ്ഥകത്തോട് കൂടെ ചേര്ക്കപെട്ടിട്ടില്ല !!പഴയ നിയമ ബൈബിളില്, മനുഷ്യ സ്രഷ്ട്ടിയെ കുറിച്ചും ,മനുഷ്യന് പിശാചിന്റെ പിടിയിലായി നിത്യജീവന് നഷ്ട്ടപ്പെടുത്തിയതിനെ കുറിച്ചും , നഷ്ട്ട പ്പെട്ട
നിത്യജീവനെ തിരികെ പിടിക്കാന് ദൈവം മനുഷ്യര്ക്ക് കല്പ്പനകള്
കൊടുത്തതിനെ കുറിച്ചും , കല്പ്പനകള് മനുഷ്യര്ക്ക്
പാലിച്ച് പൂർ ത്തിയാ ക്കി പിശാച്ചിനെ(പാപത്തെ)ജയിക്കാന് കഴിയാതെ വന്നപ്പോള്,ദൈവം തന്നെ മനുഷ്യര്ക്ക് വേണ്ടി മനുഷ്യനായി വന്ന്പിശാചിനെ (പാപത്തെ)ജയിച്ച് , കൊടുത്ത കല്പ്പന തികച്ച്(പൂർത്തി യാക്കി) , "പുതിയ
നിയമ ഉടമ്പടി" അതായത്, ഭൂമിയില്
പിശാചിന്റെ പിടിയില്പെടാതെ ദൈവകൃപയില്
വിശ്വാസത്താല് ജീവിക്കാന്, ലളിതമായ പുതിയ
കല്പനകള് പരിശുദ്ധ അത്മാവില്, മനുഷ്യന്റെ നിര്മ്മല
മനസാക്ഷിയില് കൊടുക്കാന് പോകുന്നതിനെ കുറിച്ചും രേഖപ്പെടുത്തിയിരിക്കുന്നു!!കാർത്തവ്  പറഞ്ഞു : ഞാന് ഇസ്രയേല്
ഗോത്രത്തോടും (എല്ലാജാതികളിലുംപ്പെട്ട
ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട മനുഷ്യര്)യൂദഗോത്രത്തോടും "പുതിയ ഒരു നിയമ ഉടമ്പടി" ചെയ്യുന്ന
കാലം വരും(ജറെമിയ 31 :31).പുതിയ നിയമ ബൈബിളില്,കാർത്തവ്
മനുഷ്യനായി അവതരിച്ച് എല്ലാ തിരുവെഴുത്തുകളു
ം പ്രവചനങ്ങളും നിയമങ്ങളും തികച്ചതിനെ കുറിച്ചും,അവിടുത്തെ അന്ത്യ അത്താഴ സമയത്ത് "ഉടമ്പടി"തന്റെ ഓര്മ്മയ്ക്കായി സ്ഥാപിച്ചശേഷം, അത് നടപ്പാക്കിയതിനെ കുറിച്ചും. ഈ
"പാനപാത്രം" (രക്തം ചിന്തിയുള്ള കുരിശുമരണം).(ലൂക്ക
22:20 ), (മത്തായി 26:39) എന്റെ പുതിയ നിയമ ഉടമ്പടി.( 1 കൊരിന്ത്യര് 11 :25) , (എബ്രായെര് 9 :1- 5).
അവിടുന്ന് മനുഷ്യ ശരീരത്തില് മരിച്ച് ,മരണത്തെ ജയിച്ച് ഉയർത്തി  തിരികെ സ്വര്ഗ്ഗത്തിലേയ
്ക്ക് മടങ്ങിയതിനെ കുറിച്ചും,പിശാചിന്റെ പിടിയില്പെടാതെ നിത്യ ജീവനില്
കഴിയാന്,യേശുക്രിസ്തുവിന്റെ കല്പ്പനകള് പാലിച്ചു
മാനസാന്ധരപ്പെടുന്ന എല്ലാ മനുഷ്യരിലേക്കും,ലളിതമായ പുതിയ കല്പനകള്, നിര്മ്മല മനസാക്ഷിയില്
ഹൃദയത്തില് കൊടുക്കാന് പരിശുദ്ധ ആത്മാവായി,വീണ്ടും തിരികെ വന്നതിനെ കുറിച്ചും,ലോകാവസാനനാളില് യേശുക്രിസ്തു
രാജാവായി വാനമേഘങ്ങളില്
വീണ്ടും വരുന്നതിനെ കുറിച്ചും രേഖപ്പെടുത്തിയി
രിക്കുന്നു!!എ ഡി - 1263 ന്നില് കര്ദിനാള് കേറോ ആണ് ബൈബിള്
അദ്ധ്യായം തിരിച്ചത് എ ഡി 1551 ന്നില് റോബോര്ട്ട്
സ്റ്റീഫെന് ഓരോ അദ്ധ്യായത്തെയും
വാക്യങ്ങളാക്കി തിരിച്ചു!!66 പുസ്തകങ്ങളില് 1189 - അദ്ധ്യായങ്ങളും 31 ,173വാക്യങ്ങളുമുണ്ട് ബൈബിളില് !! ബൈബിള്
ഏകദേശം എഴുപത് മണിക്കൂര് കൊണ്ട്
മുഴുവനായും വായിക്കാവുന്നതാണ്!!ബൈബിളിലെ മദ്ധ്യവാക്യം ബൈബിളിന്റെ ആകെയുള്ള
അന്തസത്തയാണ്. "മനുഷ്യനില് ആശ്രയിക്കുന്നതി
നേക്കാള് യഹോവയില് ആശ്രയിക്കുന്നത് നല്ലത്"(സങ്കീര്
ത്തനം 118 : 8).
"ബൈബിളിലെ തിരുവെഴുത്തുകള്
ഒന്നും മനുഷ്യരുടെ സ്വയമായ പ്രജോതനത്താല്
ഉളവായതല്ല.അതിലെ പ്രവചനം ഒന്നും മനുഷ്യന്റെ ഇഷ്ടത്താല്
വന്നതുമല്ല . അവ ദൈവ കല്പനയാല് മനുഷ്യര് പരിശുദ്ധാത്മ
നിയോഗം പ്രാപിച്ചു സംസാരിച്ചവയാണ് " (2പത്രോസ് 1:20,21).
ബൈബിളിലെ ദൈവവചനങ്ങള് സത്യം എന്ന്
തെളിയിക്കുന്നത്പരിശുദ്ധ ആത്മാവാണ്!! മറിച്ച്; അത്
എഴുതിയ മനുഷ്യര് അല്ല!!





Old Testament
Book Author Date Written Genesis Moses ? - 1445 B.C. Exodus Moses 1445 - 1405 B.C.
Leviticus Moses 1405 B.C.
Numbers Moses 1444 - 1405 B.C.
Deuteronomy Moses 1405 B.C.
Joshua Joshua 1404-1390 B.C.
Judges Samuel 1374-1129 B.C.
Ruth Samuel 1150? B.C.
First Samuel Samuel 1043-1011 B.C.
Second Samuel Ezra? 1011-1004 B.C.
First Kings Jeremiah? 971-852 B.C.
Second Kings Jeremiah? 852-587 B.C.
First Chronicles Ezra? 450 - 425 B.C.
Second Chronicles Ezra? 450 - 425 B.C.
Ezra Ezra 538-520 B.C.
Nehemiah Nehemiah 445 - 425 B.C.
Esther Mordecai? 465 B.C.
Job Job? ??
Psalms David 1000? B.C.
Sons of Korah wrote Psalms 42, 44-49, 84-85, 87; Asaph wrote
Psalms 50, 73-83; Heman wrote Psalm 88; Ethan wrote Psalm
89; Hezekiah wrote Psalms 120-123, 128-130, 132, 134-136;
Solomon wrote Psalms 72, 127.
Proverbs Solomon wrote 1-29
Agur wrote 30
Lemuel wrote 31 950 - 700 B.C.
Ecclesiastes Solomon 935 B.C.
Song of Solomon Solomon 965 B.C.
Isaiah Isaiah 740 - 680 B.C.
Jeremiah Jeremiah 627 - 585 B.C.
Lamentations Jeremiah 586 B.C.
Ezekiel Ezekiel 593-560 B.C.
Daniel Daniel 605-536 B.C.
Hosea Hosea 710 B.C.
Joel Joel 835 B.C.
Amos Amos 755 B.C.
Obadiah Obadiah 840 or 586 B.C.
Jonah Jonah 760 B.C.
Micah Micah 700 B.C.
Nahum Nahum 663 - 612 B.C.
Habakkuk Habakkuk 607 B.C.
Zephaniah Zephaniah 625 B.C.
Haggai Haggai 520 B.C.
Zechariah Zechariah 520 - 518 B.C.
Malachi Malachi 450 - 600 B.C.
New Testament
Book Author Date Written (A.D)
Matthew Matthew 60's
Mark John Mark late 50's
early 60's
Luke Luke 60
John John late 80's
early 90's
Acts Luke 61
Romans Paul 55
1 Corinthians Paul 54
2 Corinthians Paul 55
Galatians Paul 49
Ephesians Paul 60
Philippians Paul 61
Colossians Paul 60
1 Thessalonians Paul 50 - 51
2 Thessalonians Paul 50 - 51
1 Timothy Paul 62
2 Timothy Paul 63
Titus Paul 62
Philemon Paul 60
Hebrews (Paul, Apollos, Barnabas...?) 60's
James James, half brother of Jesus 40's or 50's
1 Peter Peter 63
2 Peter Peter 63 - 64
1 John John late 80's
early 90's
2 John John late 80's
early 90's
3 John John late 80's
early 90's
Jude Jude, half brother of Jesus 60's or 70's
Revelation John late 80's
early 90's

കേരളത്തിലെ ക്രൈസ്തവ സഭ സുദീഘമായപാരമ്പര്യം അവകാശപ്പെടുന്നുണ്ടെങ്കിലും,

പത്തൊന്പതാം നൂറ്റാണ്ടിന്റെ ആരംഭകാലം വരെ അവര് ക്ക് അവരുടെ മാതൃഭാഷയില് ബൈബിള് ലഭ്യമായിരുന്നില ്ല! മലയാള ദേശത്തിലെ ക്രൈസ്തവര് ഉപയോഗിച്ചു വന്നിരുന്നത് സുറിയാനി ഭാഷയിലുള്ള ബൈബിളും കുര്ബ്ബാനക്രമവുമായിരുന്നു. പത്തൊന്പതാം നൂറ്റാണ്ടിന്റെ ആരംഭത്തില് സി.എം.എസ്. മിഷനറിമാര് വന്നതോടു കൂടി മലയാളദേശത്തിലെ ക്രിസ്ത്യാനികളെ പറ്റി പാശ്ചാത്യര് കൂടുതല് അറിയാനിടയാവുകയു ം ബൈബിള് മലയാളത്തിലേക്കു പരിഭാഷപ്പെടുത്ത ാനുള്ള ശ്രമം ആരംഭിക്കുകയും ചെയ്തു. ഈ ലേഖനം ബൈബിള് മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയതിന്റേയും വിവിധ മലയാളം ബൈബിള് പരിഭാഷകളുടേയും ചരിത്രം പ്രതിപാദിക്കുന്നു. റമ്പാന് ബൈബിള്.. പ്രധാന ലേഖനം: റമ്പാന് ബൈബിള് ഈസ്റ്റിന്ഡ്യാ കമ്പനിയുടെ കല്ക്കട്ടയിലെ ചാപ്ലയിനായിരുന് ന ഡോ. ക്ലോഡിയസ് ബുക്കാനൻ 1806-ല് മലബാര് സന്ദര്ശിച്ചു. ബൈബിള് മലയാളത്തിലേക്കു വിവര്ത്തനം ചെയ്യേണ്ടതിന്റെ ആവശ്യകതയെപ്പറ്റ ി ഇംഗ്ലണ്ടിലെ തന്റെ മാതൃസഭയേയും മലയാളദേശത്തെ സുറിയാനി സഭാ നേതാക്കളേയും ബോദ്ധ്യപ്പെടുത് താന് അദ്ദേഹത്തിനു കഴിഞ്ഞു. അങ്ങനെ ബൈബിള് സുറിയാനിയില് നിന്നു മലയാളത്തിലേക്ക് വിവര്ത്തനം ചെയ്യുവാനുള്ള യത്നം ആരംഭിച്ചു. അന്നത്തെ മലങ്കര മെത്രാപ്പോലീത്തയായ മാര് ദിവന്നാസ്യോസിന്റെ മേല് നോട്ടത്തില് 1807-ല് നാലു് സുവിശേഷങ്ങള് സുറിയാനിയില് നിന്നു മലയാളത്തിലേക്കു വിവര്ത്തനം ചെയ്യാന് ആരംഭിച്ചു. ഈ യത്നത്തില് സഹകരിച്ചവരില് പ്രമുഖനാണ് കായംകുളം ഫിലിപ്പോസ് റമ്പാന് . 1811-ല് ഈ നാലു സുവിശേഷങ്ങളും ഒരു പുസ്തകമായി ബോംബെയിലെ കൂറിയർ പ്രസ്സില് നിന്നു അച്ചടിച്ചു പ്രസിദ്ധീകരിച്ചു. സുറിയാനിയില് നിന്നുള്ള പദാനുപദ വിവര്ത്തനം ആയതിനാല് ധാരാളം സുറിയാനി പദങ്ങള് ആ വിവര്ത്തനത്തില് കടന്നു കൂടിയിരുന്നു!. 1817-ല് ബൈബിള് പൂര്ണ്ണമായി തര്ജ്ജമ ചെയ്യുവാനും കോട്ടയത്തു നിന്നു അതു പ്രസിദ്ധീകരിക്ക ുവാനും ബൈബിള് സൊസൈറ്റി തീരുമാനിച്ചു. അതിനു വേണ്ടി ചര്ച്ച് മിഷനറി സൊസൈറ്റി (സി.എം.എസ്.), റവ. ബെഞ്ചമിന് ബെയ്ലിയുടെ സേവനം വിട്ടു കൊടുത്തു. കൊച്ചിക്കാരനായ എബ്രായഭാഷാപണ്ഡിതന് മോശെ ഈശാർഫനി എന്ന യെഹൂദൻ, ത്രിഭാഷാ പണ്ഡിതനായ ചാത്തു മേനോന് , സംസ്കൃത പണ്ഡിതനായ വൈദ്യനാഥയ്യര് എന്നിവരുടെ സഹകരണം വിവര്ത്തന പ്രക്രിയയില് ബെയ്ലിക്കു ലഭിച്ചു. ഇവരെക്കൂടാതെ സുറിയാനി പണ്ഡിതന്മാരായ എട്ടു പുരോഹിതന്മാരുടെ സഹായവും അദ്ദേഹത്തിനു ലഭിച്ചു. അന്നു തിരുവിതാംകൂറിലെ ബ്രിട്ടീഷ് റസിഡന്റായിരുന്ന കേണല് മണ്റോയുടെ പിന്തുണയും ഈ സംരംഭത്തിനുണ്ടാ യിരുന്നു. അക്കാലത്ത് പ്രവര്ത്തിച്ചിരുന്ന ബൈബിള് സൊസൈറ്റി ഇതിനു ആവശ്യമുള്ള ധനസഹായം നല്കി. 1825-ല് ബെയ്ലി വിശുദ്ധ മത്തായിയുടെ സുവിശേഷത്തിന്റെ ഒരു താത്ക്കാലിക മലയാള തര്ജ്ജിമ പ്രസിദ്ധീകരിച്ചു. 1829-ല് ബൈബിള് സൊസൈറ്റിയുടെ മദ്രാസ് ഓക്സിയലറി ബെയ്ലിയുടെ ആദ്യത്തെ പുതിയ നിയമ തര്ജ്ജുമ കോട്ടയം സി.എം.എസ്. പ്രസ്സില് അച്ചടിച്ചു പ്രസിദ്ധീകരിച്ചു. ഈ പുതിയ നിയമം അച്ചടിക്കുവാന് വേണ്ടി, ബെയ്ലി സ്വയം രൂപകല്പന ചെയ്തു നിര്മ്മിച്ച മരംകൊണ്ടുള്ള പ്രസ്സ് ഇന്നും കോട്ടയം സി.എം.എസ്. പ്രസ്സില് സൂക്ഷിച്ചിട്ടുണ്ട്. 1835-ല് ബെയ്ലിയുടെ പഴയനിയമ തര്ജ്ജിമ പൂര്ത്തിയായി. മദ്രാസ് ഓക്സിലിയറി 1841-ല് അതു പ്രസിദ്ധീകരിച്ചു. ഈ ബൈബിളിന്റെ പരിഷ്കരിച്ച പതിപ്പ് 1859-ല് പ്രസിദ്ധീകരിച്ചു. ഗുണ്ടര്ട്ടിന്റെ പരിഭാഷ.. ---------------------------------------------- പ്രധാന ലേഖനം: ഹെര്മ്മന് ഗുണ്ടര്ട്ട് ബെയ്ലിയുടെ പരിഭാഷയ്ക്ക് ചില പരിമിതികള് ഉണ്ടായിരുന്നു. പദങ്ങളിലും പ്രയോഗങ്ങളിലും മലബാറിലെ ഭാഷയ്ക്ക് തിരുവിതാം കൂറിലെ മലയാളത്തെ അപേക്ഷിച്ച് ചില വ്യത്യാസങ്ങള് ഉണ്ടായിരുന്നു. വടക്കേ മലബാറിലെ ഉപയോഗത്തിനു മതിയായ ബൈബിള് ആവിഷ്ക്കരിക്കുന്നതിനു നേതൃത്വം നല്കിയത് ആധുനിക മലയാളത്തിന്റെ സൃഷ്ടി കര്ത്താക്കളില് ഒരാളായ ഹെര്മ്മന് ഗുണ്ടര്ട്ടാണ്. ഗ്രീക്കു ഭാഷയും, സംസ്കൃതവും ഉള്പ്പെടെ പല ഭാരതീയ ഭാഷകളും അദ്ദേഹത്തിനു വശമായിരുന്നു. ഗ്രീക്കു പുതിയനിയമത്തില് നിന്നു ഗുണ്ടര്ട്ട് നേരിട്ടു വിവര്ത്തനം ചെയ്ത പുതിയ നിയ നിയമം മംഗലാപുരത്തു ബാസൽ മിഷന് പ്രസ്സില് നിന്നും 1854-ല് പ്രസിദ്ധം ചെയ്തു. 1859-ല് പഴയനിയമവും അദ്ദേഹം തന്നെ പ്രസിദ്ധീകരിച്ചു. പ്രധാന ലേഖനം: സത്യവേദപുസ്തകം തിരുവിതാംകൂര് , കൊച്ചി, മലബാര് പ്രദേശങ്ങളില് ബൈബിള് ഉപയോഗിക്കുന്നതിനു പൊതുവായ ഒരു പരിഭാഷ തയ്യാറാക്കുവാന് 1871- ല് ബൈബിള് സൊസൈറ്റിയുടെ മദ്രാസ് ഓക്സിലിയറി ഒരു കമ്മിറ്റിയെ നിയമിച്ചു. അതില് സി.എം.എസ് ന്റേയും എൽ.എം.എസ്സ്.ന്റേയും ബാസൽ മിഷണ്ടേയും സുറിയാനി സഭയുടേയും പ്രതിനിധികള് ഉള്പ്പെട്ടിരുന്നു. ഈ കമ്മിറ്റി ആദ്യം തയ്യാറാക്കിയത് പുതിയ നിയമത്തിന്റെ പരിഭാഷയാണ്. യവന മൂലകൃതിയെ ആധാരമാക്കിയാണ് ഈ വിവര്ത്തനം നിര് വഹിച്ചത്. ഇതിനു വേണ്ടി ലൂഥറിന്റേയും സ്റ്റെറിന്റേയും ജര്മ്മന് ഭാഷയിലുള്ള വിവര്ത്തനങ്ങളും, തമിഴിലുള്ള പുതിയ പരിഭാഷയും, ബെയ്ലിയുടെ മലയാള തര്ജ്ജിമയും, സാമുവേൽ ലീയുടെ സുറിയാനി ബൈബിളുകളും സസൂക്ഷ്മം പരിശോധിച്ചു. ഡോ. ഗുണ്ടര്ട്ടിന്റെ പരിഭാഷയായിരുന്നു ഈ പരിഭാഷയ്ക്കു അടിസ്ഥാനമാക്കി സ്വീകരിച്ചത്. 1880- ല് പുതിയ നിയമം പൂര്ത്തിയാക്കിയെങ്കിലും 1889- ലാണ് അതു പ്രസിദ്ധീകരിച്ചത്. 1871-ല് ബൈബിള് സൊസൈറ്റി ഓഫ് ഇന്ത്യ നിയമിച്ച കമ്മിറ്റിയുടെ കാര്മ്മികത്തില് പരിഭാഷ ചെയ്യപ്പെട്ട് 1910-ല് പ്രസിദ്ധീകരിച്ച മലയാള ബൈബിള് പരിഭാഷ ആണ് സത്യവേദപുസ്തകം എന്ന പേരില് ഇന്ന് അറിയപ്പെടുന്നത്. ഇംഗ്ലീഷ് റിവൈസ്ഡ് വേർഷന്റെ വെളിച്ചത്തില് , ബെഞ്ചമിൻ ബെയ്ലിയുടെ വിവ  ര്ത്തത്തില് വരുത്തിയ പരിഷ്ക്കാരങ്ങള് ഉള്പ്പെടുത്തി 1889-ല് പ്രസിദ്ധീകരിച്ച പുതിയ നിയമത്തിന്റെ ശൈലിയിലാണ് ഇത് തയ്യാറാക്കിയത്. ഈ പരിഭാഷയാണ് ഇപ്പോള് പ്രചുര പ്രചാരത്തിലിരിക ്കുന്ന സത്യവേദപുസ്തകം. മലയാള ഭാഷയുടെ അന്നുവരെയുള്ള വളര്ച്ചയും, വികാസവും, ആശയവ്യാപ്തിയും ഉള്ക്കൊള്ളാന് ഈ തര്ജ്ജുമയ്ക്കു കഴിഞ്ഞു. കേരള കത്തോലിക്കാ സഭയും, യാക്കോബായ സഭയും ഒഴിച്ചുള്ള മിക്കവാറും എല്ലാ കേരള ക്രൈസ്തവ സഭകളും, 1910-ല് പുറത്തിറങ്ങിയ "സത്യവേദപുസ്തകം" എന്ന ഈ ബൈബിള് പരിഭാഷയാണ് ഉപയോഗിക്കുന്നത്. കേരള കത്തോലിക്ക സഭയുടെ പരിഭാഷ  കേരള കത്തോലിക്ക സഭ 1893-മുതല് പരിഭാഷപ്പെടുത്ത ാനുള്ള ശ്രമങ്ങള് ആരംഭിച്ചു. ഫാദര് മാത്യു വടക്കേലിന്റെ നേതൃത്വത്തിലുള്ള ഒരു വിവര്ത്തക സമിതി പഴയ നിയമം പൂര്ണ്ണമായി പരിഭാഷപ്പെടുത്ത ുകയും മൂന്നു വാല്യങ്ങളിലായി യഥാക്രമം 1930, 1934, 1939 എന്നീ വര്ഷങ്ങളില് എസ്. എച്ച്. ലീഗ് അത് പ്രസിദ്ധീകരിക്കുകയും ചെയ്തു. എന്നാല മാണിക്കത്തനാര് വിവർത്തനം  ചെയ്തു 1935 ല് പ്രസിദ്ധീകരിച്ച പുതിയനിയമ ഗ്രന്ഥമാണ് കേരളത്തിലെ കത്തോലിക്കര്ക്കിടയില് കൂടുതല് പ്രചാരം നേടിയതു്..