Monday 22 December 2014

TEENAGE

നിഷ്കളങ്കതയുടെ കൌമാരവും  നിറമുള്ള  സ്വപ്നങ്ങളും   


ബാല്യവും  കൌമാരവും ശേഖരിച്ചുവച്ച പൂമൊട്ടുകള്‍ അതിവിദൂരമയ വസന്തത്തിന്റെ ആഗമനവും കാത്തു മനസ്സിലെ ഒഴിഞ്ഞ കിളിക്കൂടുകളില്‍ അനാഥമായി കിടക്കുകയയിരുന്നു....താഴ് വരകളില്‍ നിഴല്‍ പരത്തി കൊടുമുടികളെ കിരീടമണിയിച്ചു കടന്നുവന്ന ആ സുന്ദരനിമിഷങളിലൂടെ വസന്തൊത്സവം   ആരംഭിക്കുകയയിരുന്നു. .പ്രണയിനികളുടെ സ്വപ്നങ്ങള്‍ക്കു കാവല്‍ നിന്ന തെക്കന്‍ കാറ്റിന്റെ വികാരങ്ങള്‍ പിന്നെയും പിന്നെയും നിര്‍വ്രതി കൊണ്ടു,ആനന്ദത്തിന്റെ പകലുകളും പരിചയപ്പെടലുകളുടെ ശബ്ദാരവങളും, വരവെല്‍പ്പിന്റെ ശബ്ധഘൊഷങ്ങളും.......പരിശുദ്‌ധമായ സ്നേഹത്തിന്റെ അലകള്‍ കടലിലെ തിരമലകളെ പൊലെ ചുറ്റും മതിക്കുകയയിരുന്നു... സൂര്യനെപ്പൊലെ തേജ്വസിനികളായ യുവസുന്ദരിമരുടെ തൂവെണ്ണിലവുതിർക്കുന്ന പാല്‍ക്കുളിർ പുഞ്ചിരികളയിരിക്കാം മനസ്സിലെ ആ പഴയ പൂമൊട്ടുകളെ തഴുകി വിടർത്തിയതു...

ദിവാസ്വപ്നങളുടെ ശീതൊഷ്മളതയും,സനേഹത്തിന്റെ  ഇഴയടുപ്പവും വീണ്ടും വീണ്ടും  തിരിച്ചറിഞ്ഞ  ദിവസങ്ങളും നിമിഷങ്ങളും   …. ബാല്യത്തിന്റെ കൂസ്രതികളില്‍ നിന്നു കൌമരത്തിന്റെ ചാപല്യങ്ങളിലേക്കവര്‍ പ്രവേശിച്ചതു പ്രണയവര്‍ണങ്ങള്‍ നിറഞ്ഞ  ഒരു മനസ്സൊടു കൂടിയായിരുന്നു..,സ്കൂള്‍  മതില്‍കെട്ടിനകത്തെ വിലക്കുകളുടെ ചങ്ങലക്കെട്ടുകളാല്‍ കുരുങിക്കിടാന്നിരുന്ന സ്വ്പനങ്ങള്‍ക്കു വര്‍ണച്ചിറകുകള്‍ നല്കി..ദേശടനക്കിളികളെപോലെ പറന്നു നടക്കന്‍ കൊതിക്കുന്ന മനസ്സുമായിട്ടണു അവര്‍ ക്യാംപസ്സിലെത്തിയതു.., സൌഹാര്‍ദമെന്ന പുതുപൂക്കള്‍ കൊണ്ടൂ മൂടിക്കിടക്കുന്ന ഒരന്തരീക്ഷമാണു അവിടെ അവരെ വരവേറ്റതു.., തുടര്‍ന്നങൊട്ടു കുമരീകുമരന്മർക്കു  കൌമരത്തിന്റെ വര്‍ണാപ്പകിട്ടു മതിവരൊളം  അസ്വദിക്കാന്‍ കഴിഞ്ഞു. ആർത്തുല്ലസിച്ചെത്തുന്ന മഴയില്‍ ആനന്ദത്തിന്റെ പകലുകളും വരവേല്‍പ്പിന്റെ ശബ്ദാരവങളും ഒരു വശത്ത്....കോളജ്  റോഡിലെ പ്രണയസുഗന്ധവും, പിന്നെ  ചൂളമരങള്‍ക്കിടയില്‍ പങ്കുവച്ച ഒഴിവുല്ലാസവെളകളും,പഞ്ചാരചുണ്ടുകള്‍ വീതം വച്ചെടുത്ത ഐസ്ക്രീം പാർലറൂകളും....... സൌഹ്രദസംഘങ്ങളുമൊത്തുള്ള ക്ളാസ്സ് ബഹിഷ്കരണവും,സിനിമതിയറ്റുറുകളിലെ നീണ്ട ക്യുവും,വിദ്യാർഥിസംഘടനകളും ജയ് വിളികളും, ഫാഷന്‍ ഷൊയും,ക്രിക്കറ്റൂ മറ്റു കലാപരിപടികളും...,,  ഒടുവില്‍ വർഷാവസനപ്പരീക്ഷക്കു വേണ്ടിയുള്ള ചൂടുള്ള തയയാറെടുപ്പുകളും, യത്രാമൊഴികളുടെ ഗദ്ഗദവുമയി സെന്റോഫ് ദിനത്തിലെ കയ് വീശലുകളും... കൌമരത്തിന്റെ വിവിധ ഭാവങള്‍  അങ്ങനെ ചിരിയിലും കണ്ണീരിലുമായി  അലിഞ്ഞുപോയി....മനസ്സിലെ ആശകളെ വനൊളമുയർത്തിയ ,അടിച്ചുപൊളി എന്ന വക്കിന്റെ അർഥം അവേശമാക്കി മാറ്റിയ ഒരു കാലഘട്ടം കണ്മുന്നില്‍ മിന്നിമറയുകയായിരുന്നു..... സൌഹ്രിദത്തിന്റെ തൂവല്‍ പൊഴിഞ്ഞ  വെര്‍പാടിന്റെ നിമിഷങള്‍ക്കു നനുനനുത്ത പ്രനയത്താലടിത്തറയിട്ടു, ഓര്‍മകളെ ധന്യമക്കുവന്‍ ഒരുപാടൊരുപടുഅനശ്വരനിമിഷങല്‍ സമ്മനിച്ചുകൊണ്ടു കൌമരം വിടവാങ്ങുന്നു.....


ദേശാടനക്കിളികളൊട്   കിന്നാരം പറയാന്‍ 

‘ദേശാടനക്കിളികളൊട്   കിന്നാരം പറയാന്‍ കൊതിക്കുന്ന കുമാരീകുമരന്മാരെ’, എന്നാണ് ഒരു പഴയ പരസ്യകന്പനി അവരുടെ പ്രൊഡക്റ്റിന്റെ അനൌണ്‍സേമെന്റിനു വേണ്ടി ഉപയോഗിച്ചത്‌,കൌമാരാത്തിന്റെ  പ്രധാന പ്രശ്നങ്ങളിലൊന്നായ മുഖക്കൂരുവിനെ പ്രതിരോധിക്കാനുള്ള പ്രോഡ്‌ക്കറ്റായിരുന്നു അത്.., ഹൈസ്കൂള്‍, പ്ലൂസ്ടൂ ക്ലാസ്സുകാരെ വല്ലാതെ സ്പർശിച്ച  പ്രയോഗങ്ങാളിലോന്നയിരുന്നു  അത്..പ്രണയത്തിന്റെ ആദ്യാക്ഷരങ്ങള്‍ ഹൃദയത്തില്‍ ഒഴുകിയേത്തൂന്ന ഒരു കാലത്തിന്റെ, സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആഗ്രഹിച്ചിരുന്ന ഒരു പ്രായത്തിന്റെ വികാരങ്ങളെ, പിന്നിട്ട  ജീവിതത്തിന്റെ  ഇടവേളകളിലെവിടെയോ നമ്മളിൽ  പലരും ആസ്വദിച്ചിട്ടുണ്ട് ,  ഉമ്മച്ചിക്കുട്ടിയെ പ്രണയിച്ച നായരുടെ കഥ പോലെയും ,പാട്ടുപാടുന്ന തെണ്ടികള്‍ക്കു സൌന്ദര്യംകൂടുതലാണെങ്കില്‍ ഭയങ്കര  കുഴപ്പമാണ്  എന്ന ഡയാലോങ്ങ്‌ പോലെയും  ആയല്‍വക്കത്തെ ഉണ്ടാക്കണ്ണിയെ നോക്കി വെള്ളമിറക്കുന്ന   പോടിമീശാക്കാരന്റെ ഹൃദയതാളം പോലെയും .....പലവിധ ഭാവനയിൽ ,വിവിധ  ശൈലികളിൽ  പലപ്പോഴായി  നാം ഇതു  ദർശിച്ചിടുണ്ട്,  ക്ലാസ്സില്‍ അലാസനും വിഷാദമൂകനുമായി ഇരുന്ന ഒന്‍പതാം ക്ലാസ്സുകാരനോട്..."മകനെ എന്തുപറ്റി ,ഇന്നു കാമുകി മിഠായി തന്നില്ലേ...?" എന്നു ചോദിച്ച ടീച്ചറേയും...ആ ടീച്ചര്‍ പറഞ്ഞതു തന്നെയായിരുന്നു യഥാര്‍ത്ഥ കാര്യമെന്ന് പറഞ്ഞുകൊണ്ട് ഒരു  വിളറിയ  ചിരി ചിരിച്ച  ആ പയ്‌യനെയും  ഓര്‍മ്മ വരുന്നു‌...മനസ്സിനുള്ളിലെവിടെയോ പൊടിപിടിച്ചു കിടക്കുന്ന പഴയകാല വികാരങ്ങളില്‍ നിന്നായിരിക്കാം ഒരുപക്ഷെ  ആ  ടീച്ചർക്ക്  അത്  പെട്ടന്ന്  തന്നെ  മനസ്സിലായത് .......അർത്തുല്ലസിച്ചു വരുന്ന മഴത്തുള്ളികളെ കൈവെള്ളയില്‍ സ്വീകരിച്ചു അടിച്ചുപൊളിച്ചു നടന്ന, സൌഹൃദത്തിന്റെ മനോഹരിത പങ്കിട്ടെടുതത കുമാരീകുമരന്മാര്‍ക്ക്...വിടവാങ്ങുങ്ങുന്ന നിമിഷങ്ങളിലെ കണ്ണുനീര്‍തതുള്ളികള്‍ എന്നും നൊവുണാര്‍ത്തുന്ന ഒരു വികാരമായിരുന്നു...

ഒരിക്കല്‍ മഴമേഘങ്ങള്‍ നിറഞ്ഞുനിന്ന ഒരു സായാഹ്നാത്ത്ഹില്‍,ചെന്നൈയിലെ കൊളേജ്  ഒഡിറ്റോറിയടത്തില്‍നിന്നും മെഴുകുതിരികള്‍ കത്തിച്ചുവച്ചു , വെള്ളരിപ്രവുകളെ നീലകശത്താക്കു പറത്തി വിട്ടുകൊണ്ട് , 'ഗുഡ് ബൈ ടീനേജ്' എന്ന പ്രോഗ്രാം സംഗടിപ്പിച്ച പെണ്‍കുട്ടികളെയും അവരുടെ ആദ്ധ്യാ പകരെയും  ഓര്‍മ്മ വരുന്നുണ്ട്‌.........

വർഷങ്ങളോളം   നീണ്ടുനിന്ന മനൊഹരമയ ആ വസന്തകാലത്തിനോടുവിൽ .............. വേർപാടിന്റെ  വേദന പൂവിതളിലെ  കണ്ണൂനീരയ് തങ്ങിനില്ക്കുന്ന വേളയിൽ ....നിശാന്തകാരാത്തിലൊരു തിരിവെട്ടമായ്  ഓർമ്മകളുടെ  തിരുശേഷിപ്പുകൾക്ക്  ചിന്തേരിടുന്ന ഈ വേളയിൽ ……

 ഹ്രദയത്തിൽ  സൂക്ഷിച  കണ്ണുകൾ 

തൂവെണ്ണിലവുതിർക്കുന്ന പാല്‍ക്കുളിർ പുഞ്ചിരികളും  ഇടവഴികളിലെവിടെയൊ മൊട്ടിട്ട  ആയിരം  വർണവസന്തങ്ങലിൽ  വിരിഞ്ഞ   സൌഹ്രിദങ്ങളും  ഒഴിവുല്ലസവെളകളിൽ  പങ്കുവെച്ച  സങ്കല്പ്പസുന്ധരകവ്യങ്ങളും അവരുടെ കൌമരകാലത്തെ കൂടുതൽ  സുന്ദരമാക്കി,

പങ്കുവയ്ക്കനൊരയിരം  മുത്തുമണികളെ  നൽകിയ നിഷകളങ്കമായൊരു കൊയ്ത്തുകാലം  പൊലെ അതവരുടെ  ജീവിതതിലെ ഏറ്റവും  സന്തോഷമുള്ള  നിമിഷങ്ങളായി , അനുരാഗത്തിന്റെ  ദിവ്യക്ഷരങ്ങൾ  വീണമീട്ടിയ  പകലിൻറെ  തന്ത്രികളിലെങ്ങൊ , നീല വെണ്മേഖങ്ങൾക്കിടയിൽനിന്നും  അവരുടെ പന്ഞ്ചെ ദ്രിയങ്ങൾകു  അമ്രിതവർഷം  നല്കി ,കരളിലൊരയിരം  ശലഭങ്ങൾ  മൂളിച്ച്ചു സ്വർണ്ണമിഴികലുള്ള   ദേവാംഗനയെപ്പോലെ അവരുടെ  പ്രണയിനികൾ കടന്നുവന്നു ..... അവർ  പലരും  ഹ്രദയത്തിൽ  സൂക്ഷിച്ചതു അവരുടെ  പ്രിയാപ്പെട്ടവരുടെ അല്ലെങ്കിൽ 

പ്രണയിനികളുടെ  കണ്ണുകളായിരുന്നു...ആ കണ്ണുകളിൽ  ഒരു നേരിയ ചലനം  ഉണ്ടായാൽ  പോലും  അവരതു ശ്രദ്ധിക്കും ,പ്രത്യെകിച്ചും  ആ കണ്ണുകളിലെ നനവുകൾ ,പ്രണയത്തിന്റെ  ചുവന്ന ബാന്റ്  കൈയയിൽ  കെട്ടി, വിസ്മയിപ്പിക്കുന്ന അരു കുസ്രതി മനസ്സിലൊളിപ്പിച്ചു തമ്മിൽ തമ്മിൽ കണുവാൻ, സന്ദേശങ്ങൾ കൈമാറാൻ, പകലുകൾ  ആസ്വദിക്കാൻ ,   അവർ  പ്രതീക്ഷയോടെ  കാത്തിരുന്നു...മിണ്ടതെയും  പറയതെയും  കത്ത്തുസൂക്ഷിച്ച   കഥകളും  കവിതകളും മനസ്സിൽ  നിന്നും പുറത്തുകൊണ്ടുവന്നു ,വരനിരിക്കുന്ന ആയിരമയിരം  വസന്തൊത്സവങളെ ആസ്വദിക്കാനൊരു നീലാംബാരി  സംഗീതം   മഴമേഘങ്ങൽക്കിടയിൽ  കുറിച്ചിട്ടു..,കാന്റീനിലെ പരിപ്പുവടയുടെ  രുചിഭേധങ്ങളും  പിന്നെ നുണഞ്ഞിറക്കിയ സ്ട്രോബറിയുടെ  മരവിപ്പും  ഒരുമിച്ചസ്വദിക്കൻ  , പിന്നെയും  പിന്നെയും മനസ്സുതുറ ക്കൻ അവരുടെ ഹ്രിദയങ്ങൾ വെന്പൽ കൊണ്ടു, നീലനിറമുള്ള നയനങളിൽ  നൊക്കിയിരുന്നുകൊണ്ടു  ആ മനസ്സിലെ രഹസ്യങൾ  പങ്കുവയ്ക്കാനും ,തീക്ഷണമായ്  ജ്വലിച്ച വികാരങ്ങളുടെ ഹൃദയകാവ്യം ഇഴചെർന്നുകിടക്കുന്ന   സായന്തനങ്ങൾ മതിവരോളം  ചെലവഴിക്കാനും, മഴവില്ലിന്റെ  വർണപ്പകിട്ടു കണ്‍നിറയെ കാണുവാനും അവർ  പിന്നെയും പിന്നെയും കാത്തുകാത്തിരുന്നു ......   


കോഫീ  ഷോപ്പിലെ  വൈകുന്നേരങ്ങൾ  


ഒരിക്കലും അവസനിക്കരുതെ എന്നു അവര്‍ കരുതിയ നിമിഷങ്ങളായിരുന്നു അതു,യൌവ്വനത്തിന്റെ പ്രസരിപ്പും കാലത്തിന്റെ നിലവിളക്കുകളും അയളുടെ  വികാരങ്ങളെ  പരിപോഷിപ്പിച്ചു,     ജന്മാന്തരങ്ങൾക്കിടയിൽ കൈവന്ന സുക്രതം  പോലെ അവളുടെ കൈവിരലുകൾ  നനുനനുത്ത  സ്പർശനങ്ങളായ്‌ അയാൾക്കു  നൽകപ്പെട്ടു ..,  അവളുടെ  ഹ്രിദയസ്പന്ദനങ്ങൾക്ക്    കാവലിരിക്കാൻ ,അ കണ്ണുകളില്‍ നൊക്കി ഐസ്ക്രീം  നുണഞ്ഞിറക്കാൻ  അവർ എന്നും ഈഷ്ട്ടപ്പെട്ടിരുന്നു , കൊഫീ ഷോപ്പിലെ ജീവനക്കരും മുൻവാശത്തെ ഇടനാഴിയില്‍ നിന്നുകൊണ്ടു  ഒളികണ്ണിട്ടു നൊക്കിയവരും അവരെ കണ്ടു അസ്സൂയപ്പെട്ടു...അധികം ആൾത്തിരക്കില്ലാത്ത്ത  ഒരു കൊഫീ ഷോപ്പിലൊ ഒരു ജ്യൂസുകടയിലൊ പൊയി പ്രണയത്തിന്റെ ധന്യനിമിഷങ്ങളും  മധുരവും പങ്കുവയ്ക്കാൻ , സ്റ്റ്രൊബറിയുടെ തണുപ്പ്  ഹ്രിദയത്തില്‍ സൂക്ഷിക്കാൻ ,കണ്ണുകൾകൊണ്ടു  പരസ്പരം അശയങ്ങൾ  കൈമാറാൻ......  കൊതിയ്ക്കാത്ത കൌമരക്കാര്‍ വളരെ കുറവാണു...,

ആതുപൊലെ തന്നെ നമ്മുടെ  ജ്യൂസുകടകളും എന്നു ഒരുപടു മാറിയിരിക്കുന്നു ...പലതരം ഷേക്കുകളും  വെസ്റ്റെണ്‍  സ്റ്റൈൽ  ഫ്ലേവറുകളും   ഒക്കെയാണ്  ഇന്നു കൂടുതൽ ,നാളെ  ഷർജയ്ക്കു  പോകണം  എന്നുപറയുന്ന  ചെറുപ്പക്കാരനോട്‌ ...കേൾവിക്കുറവുള്ള ഒരു  വൃദ്ധൻ , ' ഷർജ ഷേക്കു വേണ്ട , ഒരു ചായ മതിയെടാ ' എന്നു  പറയുന്ന സിനിമയിലെ കോമഡി സീനിലേതു പോലെ കാര്യങ്ങൾ മാറിയിരിക്കുന്നു ... ,ലോകത്തിന്റെ പ്രണയതലസ്ഥാനം എന്നറിയപ്പെടുന്ന പരീസില്‍ ഒഴിവുകലം ആഘോഷിക്കനെത്തുന്ന  പ്രണയിനികളും ഹണിമൂണാഘോഷിക്കനെത്തുന്ന  നവനവദന്പ തികളും   അവിടെ  ഏറ്റവുംകൂടുതൽ  സമയം  ചെലവഴിക്കാനിഷ്ടപ്പെടുന്നതു ഇതുപോലെയുള്ള  ശീതളപാനീയങ്ങൾക്കു മുന്നിലിരുന്നന്നാണേത്രെ... .. ന്യു ജെനറെഷന്‍ തരംഗങ്ങള്‍ ആഞ്ഞടിക്കുന്ന ഈ കാലത്തും യൌവ്വനത്തിന്‍റെ മാധുര്യം വിളക്കുകള്‍ക്കു താഴെയുള്ള ഏകാന്തമായ ടേബിളിൽ  വച്ചുപങ്കിട്ടുകൊണ്ടു പരസ്പരം കണ്ണുകളില്‍ നോക്കിയിരിക്കാന്‍ കഴിയുക എന്നത് കൌമാരത്ത്തിന്റെ നിഷ്കളങ്കതയ്ക്കു ദൈവം നല്‍കുന്ന ഒരു അനുഗ്രഹമാണ്...ഇതിനിടയ്ക്ക് ജീവിതം മുന്നോട്ടു കൊണ്ടുപോകുവാന്‍ പ്രയാസപ്പെടുന്ന സെയില്‍സ് ഗേള്‍സിനും ബോയസിനും ഒരു നല്ല ടിപ്പു കൊടുക്കുവാനും മറക്കണ്ട...അല്ലെങ്കില്‍ പിന്നെ രണ്ടു ജ്യുസു മാത്രം കുടിക്കുവാന്‍ മൂന്നു മണിക്കൂര്‍ ചിലവഴിക്കുന്ന കസ്റ്റമേര്‍സിന്റെ ടേബിളിലെ  ലൈറ്റ് വീണ്ടും വീണ്ടും ഓണക്കിയും ഓഫാക്കിയും അവര്‍ ശല്യപ്പെടുത്തും ...കുട്ടിച്ചാത്തനും ലൂസ് കൊണ്ടാകറ്റുമോന്നുമാല്ല ഇതിവിടുത്റെ പിള്ളേരുടെ പണിതന്നെയാണെന്നു തിരിച്ചരിയുവനൊരു സെന്‍സ് വേണമെന്നു മാത്രം....എന്തൊക്കെയായാലും സ്വല്‍പ്പം വെള്ളം തരാനും സ്നാക്സ് കഴിക്കുവാനും പലപ്പോഴും ഇവരുതന്നെ കനിയണം .... 

1997ലെ മധ്യവേനലവധിക്കാലം 

മനോഹരമായൊരു അവധിക്കാലമായിരുന്നു അത് ,മലയാളസിനിമയില്‍ പ്രണയം പുഴപോലെ ഒഴുകിവന്നതും പ്രാവിനെപ്പോലെ പറന്നുനടന്നതും ഈ അവധിക്കാലത്തായിരുന്നു..,ഈ പുഴയും കടന്ന്  എന്നസിനിമയിലൂടെ മന്‍ജൂ  വാര്യര്‍ എന്ന നടിയുടെ കഴിവുകളും ഭാവഭേധങ്ങളും നമ്മള്‍ കാണുകയും ആസ്വദിക്കുകയും ചെയ്തത് ഈ  സമയത്താണ്....        നന്മകള്‍ വിളയാടുന്ന ഒരു നാട്ടിന്‍ പുറത്ത് നടക്കുന്ന ഒരു കൊച്ചുകഥയും ഗ്രാമീണവിശുദ്ധിയുള്ള കഥാപാത്രങ്ങളും അന്നു നമ്മെ ഏതോ ഒരു പഴയ വസന്തകാലത്തേയക്കു കൈപിടിച്ചുനടത്തി... അതേപോലെ തന്നെ ഒരു സാധരണ പ്രണയകഥയെ നിഷ്കളങ്കമായി അവതരിപ്പിച്ച അനിയത്തിപ്രാവ് എന്ന സിനിമ പങ്കുവച്ച സിദ്ധാന്തങ്ങളും  വലുതായിരുന്നു.   സ്കൂള്‍ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ പലതവണ കണ്ടിട്ടും മതിയാവാതെ പിന്നെയുംപിന്നെയും കണ്ട സിനിമ....സിനിമാക്കഥകളെ കവിതകളാക്കിയ ഫാസില്‍ എന്ന സംവിധായകന്‍റെ  മനോഹരമായൊരു പ്രണ യശില്‍പ്പം.

MOHANLAL





















OTHER DESIGNS

NOSTALGIA

LOVE BIRDS

XMAS

WOMENS

Sunday 21 December 2014

കുട്ടപ്പന്‍സ് തിയറി

കുട്ടപ്പന്‍റെ അപ്പനു നാലു മക്കള്‍, അതിലൊരാള്‍ മഹാവിഷ്ണു,മറൊരാള്‍ ശിവന്‍,മറ്റൊരാള്‍ ബ്രഹ്മാവ്‌ അപ്പൊ നാലാമന്‍.....??ഉത്തരം കുട്ടപ്പന്‍...,


പഴയ കുറുക്കു ചോദ്യം ഇപ്പൊ ആരും ചോദിക്കാറില്ല,പക്ഷെ ഒരാള്‍ ചോദിക്കും,നമ്മുടെ സ്വന്തം കുട്ടപ്പന്‍...,നാട്ടിലെ  മദ്യപനിസംഗത്തിന്‍റെ പ്രസിഡന്‍റെ കുട്ടപ്പന്‍...നാട്ടുകാര്‍ ഓമനിച്ചു കൊണ്ടു വിളിക്കാറുള്ള 'തരിപ്പുകുട്ടപ്പന്‍'..,  ബിവറെജസിനു മുന്നില്‍ ക്യു നില്ല്ക്കുന്നവരോട് ഉന്തും തള്ളുമുണ്ടാക്കുന്ന , മന്യന്മാരോടു കയര്‍ത്തു സംസരിക്കുന്നാ  തരിപ്പുകുട്ടപ്പന്‍..., കുട്ടപ്പന്‍റെ ചില സിദ്ധാന്തങ്ങള്‍ നാട്ടില്‍ പാട്ടാണ്..,അഥവാ ചില ജല്‍പ്പനങ്ങള്‍....

Q,കലാകാരന്മാരെക്കുറിച്ച്...

A,മൈക്ക കയ്യില്‍ കിട്ടിയാല്‍ അതുംവിഴുങ്ങിക്കൊണ്ട് പോകുന്ന കുറെയെണ്ണമുണ്ട്...അതുപോലെ സ്റ്റേജൂ കണ്ടാല്‍ ചാടിക്കയറി പെര്‍ഫോം ചെയയാന്‍വേണ്ടി  മാത്രം വേറെ   കുറെയെണ്ണം....പാട്ടുപാടുന്നു,                      തലകുത്ത്തിമറിഞ്ഞു പരിശീലനം    നടത്തുന്നു,                   ഡാന്‍സുമാഷ്,മ്യുസിക്  ടീച്ചര്‍,      ചവിട്ടുനടാകം,കോല്‍ക്കളി, ഫ്ലാറ്റ് കിട്ടും,ഉണ്ട കിട്ടും...അവസാനം പവനായി ശവമായി...സ്കൂള്‍ സമയത്ത് തന്നെ ചിലര്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നത് കണ്ടാല്‍ തോന്നും ഭാവിയിൽ അവർ ഈ ലോകം തലകുത്തിമറക്കുമെന്നു....എവിടെ....പിന്നെ ചില തടിച്ച സാധനങ്ങള്‍ ഡാന്‍സ് കളിക്കുന്നത് കണ്ടാല്‍   സംഘാടകര്‍ക്കു നെഞ്ചിടിപ്പ് കൂടും...സ്റ്റേജൂ തകര്‍ന്നാലോ...വേണ്ട,വേണ്ട എന്നു വെച്ചാലും നമ്മളെക്കൊണ്ട് ക്കൂക്കുവിളി കേള്‍പ്പിക്കാന്‍ വേണ്ടി കുറെയെണ്ണം വേറെ..പിന്നൊരു മന്തോഷ് പണ്ഡിറ്റ് ഉണ്ടല്ലോ...ജീവിച്ചിരിക്കുന്ന തൊലിക്കട്ടി കൂടിയ കലാകാരന്‍..,അങ്ങേരു മരണവീട്ടില്‍ പോയാല്‍ അവിടെ നെഞ്ചത്തടിച്ചു കരയുന്നവര്‍ കുറച്ചുപേരെങ്കിലും ചിരിക്കും....

Q,ആനകള്‍ക്കു  ബുദ്ധിശക്തി വന്നാല്‍ എന്തു സംഭവിക്കും...?


A,അപ്പോള്‍ കമ്മ്യുണിസവും വരും,അവര്‍  സംഘടിക്കും..,സംഘടിച്ചു ശക്തരാകും..,പിന്നെ പിടിച്ചാ ക്കിട്ടില്ല..,ഒക്ക്കെക്കൂടി ഒറ്റ വരവുണ്ട്...തടിമില്ലിലെ കുത്തകമുതലളിമാരെയും  പാപ്പന്മാരെയും തകര്‍ത്ത്‌ തരിപ്പണമാക്കി സ്വന്തം അവകാശങ്ങല്‍ക്കുവേണ്ടി അവര്‍ സമരം ചെയ്യുന്നതു കാണാന്‍ നല്ല രസമായിരിക്കും..നമ്മുടെ പോലീസിനെ ഒക്കെ കറക്കിയെറിയും....

പക്ഷെ ആനകള്‍ക്ക് പ്രണയം വന്നാലോ...അപ്പൊ പ്രണയനൈരാശ്യവും വരും....കടപ്പുറത്ത് വിരഹഗാനം പാടിനടക്കുന്ന കൊബനാനകളെ കാണാന്‍ നല്ല രസമായിരിക്കും.....


Q,ബില്‍ഗേറ്റ്സിനെ ക്കുറിച്ച്

A,നല്ല പുള്ളിയാണ്, കൊള്ളാം..,കുറച്ചുനാള്‍ മുന്പ് ബക്കറ്റില്‍ ഐസോക്കെയിട്ട് തലയിലോഴിക്കുന്നതു കണ്ടിരുന്നു..,ഇനി നെല്ലിക്കാത്തളം വല്ലതും ഒഴിക്കണോ ആവൊ..? ഞാനും പണ്ടൊരിക്കല്‍ ഒരു ഓപ്പരേറ്റിംഗ് സിസ്റ്റെം  കണ്ടുപിടിക്കമെനു കരുതിയതാ, ഈ പാവത്തിന്റെ കഞ്ഞിക്കുടി മുട്ടിക്കേണ്ട എന്നുകരുതി വേണ്ടന്നു  വച്ചു., അലെങ്കില്‍ കാണാമായിരുന്നു.. പക്ഷെ കള്ളും കുടിച്ചു നല്ലവണ്ണം പൂസായി,റെയില്‍വേ പാളത്തില്‍ ചെന്നുകിടന്നു, ക്കൂവിപ്പാഞ്ഞു വരുന്ന ട്രെയിനിനെ തെറിവിളിക്കുന്പോൾ ഞങ്ങള്‍ക്ക് കിട്ടുന്ന ഒരു സുഖമുണ്ടല്ലോ.., അതൊന്നും ഒരിക്കല്‍പോലും ഇയാള്‍ക്ക് കിട്ടിയുട്ടണ്ടാവില്ലാ..,ഇങ്ങേരു മുഴുവനും ടെന്‍ഷ്യന്‍ നിറഞ്ഞ ജീവിതമല്ലേ....,ഒരു വിന്‍ഡോസ് വേര്‍ഷന്‍ ഇറക്കുന്നു..ആളുകള്‍ അതുപയോഗിച്ചു വരുംന്പോഴേക്കും അടുത്ത  വേര്‍ഷന്‍  ഇറക്കുന്നു...പിന്നെ അതിന്‍റെ അടുത്തത്‌...അങ്ങനെ പോകും....ഇതല്ലാം കാശുകൊടുത്തു തന്നെ വാങ്ങാന്‍ കുറെ മണ്ടന്മാരും....

Q, സര്‍ക്കാരിന്റെ മദ്യനയത്തെ ക്കുറിച്ചു

A, ഇതൊക്കെ കുറെ കണ്ടതാണ്..,പുതിയ മൊബൈല്‍ ഫോണ്‍, പുറത്തിറക്കുന്ന  ബഹുരാഷ്ട്രകന്പനിയെപ്പോലെ
സര്‍ക്കാരും ഓരോന്ന് ,ഓരോ ബ്രാന്‍ഡ് മദ്യനയങ്ങള്‍  പുറത്തിറക്കും, അല്ലെങ്കിലും കള്ള്                            കുടിയന്മാര്‍ക്കിവിടെ    ചോദിക്കാനും പറയാനും ആരും ഇല്ലല്ലോ...? രാവിലെ മദ്യവര്‍ജ്ജനക്കമ്മിറ്റിയും വൈകിയിട്ടു രണ്ടു പെഗും  ഇങ്ങനെയുള്ള കുറെ പേരു ണ്ടിവിടെ..  അന്യനാട്ടുകരും ഇവിടുത്തുകരുമായ പല കൂലിപ്പണിക്കാരും പകലന്തിയോളം ജോലിചെയ്ത ശേഷം നന്നായി കിടന്നുറങ്ങാന്‍ വേണ്ടിയാണു കുടിക്കുന്നത്...,അവരെ പറ്റിക്കരുത്.....

Q,അവാര്‍ഡു സിനിമകളെ ക്കുറിച്ച്

A,നിറഞ്ഞുകവിഞ്ഞ തിയറ്റര്‍ ഹാളിനകത്തെ പല പല കസേരകളിലായി ഉപവിഷ്ടരായിരിക്കുന്ന തടിയന്മാരുടെയും തടിച്ചികളുടെയും രക്തം കുതിച്ചായിരുന്നു ആ കൊതുകകളും മൂട്ടകളും ജീവിച്ചിരുന്നത്..,അങ്ങനെ  ഒരുന്നാള്‍ ദൈവം കൊടുത്തയച്ച  ശിക്ഷപോലെ ഒരു അവാര്‍ഡുപടം റിലീസായി...ആദ്യദിവസം പത്ത്'പേര്‍ വന്നു,പിന്നെ അഞ്ചായി, പിന്നെ ആളുമില്ല നക്കവുമില്ല...കൊതുകകളും മൂട്ടകളും പട്ടിണികിടന്നു മടുത്തു..ഒരു തുള്ളി രക്തം പൊലുമില്ലാതെ വലഞ്ഞു..,പടം എടുത്തവരെ മനസ്സില്‍ ശപിച്ചു അവര്‍ അതമഹത്യ  ചെയ്തു  അതും കൂട്ടം കൂട്ടമായി...പിന്നെ നമുടെ ടിവി ച്ഛനലുകള്‍ സിനിമകള്‍ കാണിക്കുന്നത് റേറ്റിങ്ങിനെ അടിസ്ഥാനത്തില്‍ ആയതിനാല്‍ ഇത്തരം പടങ്ങള്‍ കാണിക്കാറില്ല , ആരു കാണാനാ...?


Q,വിവാഹശേഷം അഭിനയം നിര്‍ത്തുന്ന നയികമാരോട്    

A,ഇവനെയല്ലാതെ വേറൊരു മരകോന്തനേം കിട്ടിയില്ലേ നിനക്ക്....നിന്‍റെയോക്കെ ശരീരസൌന്ദര്യം വിശദമായി കാണുവാന്‍ വേണ്ടി എത്രെയോ രാത്രികളില്‍ ആളൊഴിഞ്ഞ തിയറ്ററുകളില്‍ ഇരുന്നു മൂട്ടകടി കൊണ്ടിട്ടുണ്ട്..നിന്‍റെ മേനിയഴകിനെ സ്വപ്നം കണ്ടു എത്രെയോ രാത്രികളില്‍ എന്തിനോ വേണ്ടി തിളയ്ക്കുന്ന സാംബാര്‍ പോലെ തിളചിട്ടുണ്ട്...എന്നിട്ടും ഒരു സുപ്രഭാതത്തില്‍ നീ...,ക്ഷമിക്കില്ല ഞങ്ങള്‍ കുറച്ചുനാളെത്തെയ്ക്ക്...പിന്നെ നീപോയ വേറൊരുത്തി..അല്ലാതെ പിന്നെ.....

Qചുംബനസമരത്തെ ക്കുറിച്ച്...


A,കലക്കി പിള്ളേരെ,സമരം ചെയ്യാന്‍ അന്പതുപേരും അതു കാണാന്‍ അയ്യായിരം പേരും ,ടിവിചാനാലിലെ ലൈവ് ടെ ലെകാസ്റ്റ് കാണാന്‍ അഞ്ചു ലക്ഷം പേരും....എന്നാപിന്നെ ഒരു മദ്യപനസമരം കൂടി വേണ്ടതായിരുന്നു ..ബാറുകൾക്കെതി രെയുള്ള നയങ്ങളെക്കുറിച്ച് പ്രതിക്ഷേധിക്കാന്‍....പിന്നെ ഏറ്റവും നല്ല പട്ടിപിടുത്തക്കാരനെ കണ്ടു പിടിക്കാനൊരു റിയാലിറ്റിഷോ...അതും വേണം...പിന്നെ സമരം ചെയ്യാനൊക്കെ പോകുംമുന്‍പ് രണ്ടെണ്ണം അടിച്ചു ഫിറ്റാകാണാം ..അപ്പൊ പിന്നെ ലൂസാകില്ലാ....ആനകുത്താന്‍ വന്നാല്‍ പോലും ഓടരുതു..കുറെ ചൂടന്‍ ചുംബനങ്ങള്‍ കാണാമെന്നു കരുതി പലരും അവിടെപ്പോയിരുന്നു...അങ്ങോട്ട്‌ കടക്കാന്‍ ചിലര്‍ കണ്ട എളുപ്പവഴി പ്രതിക്ഷേതിക്കാന്‍ വന്ന ടീമിന്റെ കൂടെ കയറിപ്പറ്റുക എന്നതായിരുന്നു...എന്തായാലും ചുംബനം അടുത്ത് കണ്ടാല്‍ പോരെ , പറ്റിയാല്‍ ഒന്നു ചുംബിക്കുകയും ചെയ്യാമല്ലോ...

Q,ഇന്ത്യ എന്താണെന്നറിയാന്‍

A,ഇന്ത്യ എന്താണെന്നറിയാന്‍  മമ്മൂട്ടീടെ ദി ട്രൂത്ത്‌ എന്ന സിനിമ കാണണം...കയറിക്കിടക്കാന്‍ കൂരയില്ലത്തവരും എനാല്‍ ഒരു കൂരപണിയാന്‍ വേണ്ട പണത്തിന്‍റെ ആയിരവും പതിനായിരവും ഇരട്ടി വിലവരുന്ന ആഡംബരകാറുകളില്‍ മാത്രം യാത്ര ചെയ്യുന്നവരും ഉള്ള സ്ഥലം,  നാള്‍ക്കുനാള്‍ പൊട്ടിമുളക്കുന്ന ആള്‍ദൈവങ്ങളും,മക്കള്‍ രാഷ്ട്രീയത്തിന്റെ സന്തതികളും,ഗ്രൂപ്പു രാഷ്ട്രീയത്തിന്റെ ബാലിയടുകളും , ജാതിയുടെ പേരും പറഞ്ഞു ജനങ്ങളെ പറ്റിച്ചു ജീവിക്കുന്നവരും, കിട്ടുന്ന കാശുമുഴുവന്‍ മദ്യപാനതിനും  ലഹരിക്കും വേണ്ടി കളഞ്ഞു തേരാപാര നടക്കുന്നവരും ,പിന്നെ അതുകഴിഞ്ഞിട്ട് വീട്ടില്‍ വന്നു ഭാര്യയുടെ നേരെ അരിശം തീര്‍ക്കുന്നവരും ഉള്ള സ്ഥലം,

തൊട്ടതിനും പിടിച്ചതിനും വേണ്ടിസമരം ചെയ്തു സമരങ്ങളുടെ വിലകലയുന്നവരും,സിനിമാനടിക്കു വേണ്ടി അന്പലം പണിതവരും, സിനിമാനടിയെ മുഖ്യമന്ത്രിയക്കിയവരും അങ്ങനെ കുറെയെണ്ണം ഉണ്ടിവിടെ...

മൂക്കില്‍ പല്ലുമുളച്ചവനും  വരെ ഡ്യൂപ്പിന്റെ സഹായത്തോടുകൂടി ഹീറോയിസം കാണിക്കുന്ന തരം സിനിമകളും അതുകാണാന്‍ കുറെ ഫാന്‍സുകാരും,..,പിന്നെ ഒരു സിനിമയിറങ്ങിയാല്‍ അഞ്ചു ദിവസത്തിനുള്ളില്‍ അതിന്‍റെ കോപി ഇന്‍റര്‍നെറ്റില്‍ അപ്‌ലോഡ്‌ ചെയ്തു കയറ്റി യില്ലെങ്കില്‍ കൃമികടി മൂക്കുന്ന ചില പിള്ളാരും,അതു ഡൌന്‍ലോഡ് ചെയ്തു വിതരണം ചെയ്യാന്‍ വേറൊരു ഗ്രൂപ്പും...


Q,ആത്മകഥ എഴുതുമോ....?


A,കള്ളനും കൊലപാതകിയും വരെ ആത്മകഥകഥയെഴുതി അതിന്‍റെ വില കളഞ്ഞോന്നൊരു സംശയം...,അങ്ങനെ എഴുതിയാല്‍ എന്‍റെ കഥയില്‍  പുഷ്പകബാറും, വാറ്റു പീതംബാരനും, മിലിട്ടറി ശശിയും ,കിഴക്കേടത്തെ ബീവറെജസും ആയിരിക്കും കൂടുതല്‍..,പിന്നെ വേണ്ടി വന്നാല്‍ അത്മകഥക്കു പകരം ഞാനൊരു ലഖുലേഖപ്രകാശനം നടത്തും..അതല്ലേ ഇപ്പൊ ഫാഷന്‍....ഉദ്ഖാടനത്ത്തിനു സിനിമാതാരം ക്രിമിടോമ്മിയെ കൊണ്ടുവരും പിന്നെ നമ്മുടെ സ്വന്തം ബാര്‍മേറ്റ്സായ സുഹൃത്തുക്കളേയും വിളിക്കും...


Q,മൊബൈല്‍ ഫോണുകളെക്കുറിച്ച്

A,ചായക്കടയിലെ കഞ്ചന്‍ സുനിലും, പോരാട്ട രാഘവനും വരെ ജെല്ലി ബീനിലെത്തി, എന്നീട്ടും നമുടെ പഞ്ചായത്ത് പ്രസിടന്റിന്‍റെ ഫോണ്‍ ആന്‍ഡ്‌റോയിഡ  തൊട്ടിട്ടില്ല കഷ്ടം തന്നെ..ഞാനും കുറെ ആപ്പുകള്‍ ഉണ്ടാക്കിയിട്ടുണ്ട്...പക്ഷെ ആപ്‌സ്റ്റൊറിലോന്നും    കയറ്റിയിട്ടില്ല...പിന്നെ കയറ്റാം..,

ഒരു പുതിയ മൊബൈല്‍ ഫോണ്‍ കിട്ടിയാല്‍ ചിലടെസ്റ്റുകള്‍ നടത്തിവേണം അതിന്‍റെ ക്ഷമത അഥവാ നിലവാരം കണ്ടുപിടിക്കാന്‍...ഒന്ന്, ആദ്യമായി അത് നിലെത്തെക്ക് വലിച്ചെറിഞ്ഞു പോട്ടുന്നുണ്ടോ എന്നു ചെക്കു ചെയ്യണം രണ്ടു, അതു വെള്ളത്തിലിട്ടു കുറച്ചുനേരം വെയ്കണം എന്നിട്ടത് വാട്ടര്‍പ്രൂഫ് ആണോ എന്നുചെക്കുചെയ്യണ്ണം, മൂന്ന്,ഏതെങ്കിലുമൊക്കെ നബര്‍ വെറുതെ കുത്തി ആരെയെങ്കിലും ചുമ്മാ വിളിച്ചു കുറെതെറി പറയണം..തിരിച്ചുള്ള റേസ്പോണസിനെ ആശ്രയിച്ചിരിക്കും  ആ ഫോണിന്‍റെ യോഗം അഥവാ രാശി...


Q,സംഗീതം 




A,സംഗീതവും സംഗീതയും കൊള്ളം അവളുടെ അമ്മായിയമ്മയും കൊള്ളം, പണ്ടൊക്കെ സപ്തസ്വരങ്ങളുണ്ടായിരുന്നു, ഇപ്പൊ അതിന്‍റെ കൂടെ ഒരു പുതിയ സ്വരം കൂടി വന്നിട്ടുണ്ട്, 'ട്ടകേ' എന്ന്നാണ്അത് പിന്നെ കുറെ ഡ്രംസും, ഒക്കെ ന്യൂജെനെരേഷന്റെ  തലവിധിയാണ്,കുരങ്ങന്‍ ചാടിക്കളിക്കുന്ന  തലത്തില്‍  ഡ്രംസടിക്കുന്ന ഒരുത്തന്‍  തമിഴിലുണ്ടല്ലോ,കണ്ടാലും  ഒരു ചിബാന്‍യുടെ ലുക്കുമുണ്ട്,    പണ്ട് ഒരു ഇംഗ്ലീഷ് മീഡിയംകാരന്‍  " അപ്പിക്കുടാ തോപ്പക്കാരാ, എപ്പക്കാല്ല്യാണം മകരമസാത്തീ...ക്കാല്ല്യാണം."ന്നുപാടുന്നു..എന്നിട്ടവന്‍ പറയുകയാണ് ഇതിന്‍റെ പാട്ടുസീനില്‍ ഒരു ആനത്തടിയനും ഒരു കോലു  നാരായണിയെപ്പോലെ ഒരുത്തിയും തമ്മില്‍ ചാടിക്കളിച്ചു പ്രണയിക്കുന്നതും കാണാം

Q,പത്താം ക്ലാസ്സില്‍ തോറ്റാതിന് അത്മഹത്യ ചെയ്ത കുട്ടിയെക്കുറിച്ചു...

A,മണ്ടന്‍ മരമണ്ടന്‍, ഇനി അടുത്തജന്മത്തില്‍  LKG മുതല്‍ വീണ്ടും തുടാങ്ങേണ്ടേ...കഷ്ടം...ടിന്‍റുമോന്‍ വരെ ഇതിലും ഭേദം..ടിന്‍റുമോനുവരെ ഇതിലും ബുദ്ധിയുണ്ടായിരുന്നു..പോരാത്തതിനു മധുമോഹനന്റെ സീരിയലും സന്തോഷ്‌പണ്ഡിറ്റിന്‍റെ സിനിമയും ഒക്കെ ഇനിയും കാണേണ്ടിവരും....


Q,ഇംഗ്ലീഷ് സംസാരിക്കുന്നവരെക്കുറിച്ച്


A,കുറെ തുക്കടിസായിപ്പന്മാരുണ്ടിവിറെ ,പട്ടിപിടുത്തക്കാരനും കൂലിപ്പണിക്കാരനും വരെ ഇംഗ്ലീഷ് പറയുന്നു അതും മൊബൈലില്‍ ...വാട്ട്സ്ആപ്പില്‍ മെസ്സേജയക്കുവാന്‍ വേണ്ടിമാത്രം ഇംഗ്ലീഷ് പഠിച്ചവരും ഉണ്ടിവിടെ...പിന്നെ തൊട്ടതിനും പിടിച്ചതിനും വരെ തെറിവിളിക്കുന്നാ ഒരു അവതാരിക ഉണ്ടല്ലോ....മംഗ്ലീഷ് എന്ന പ്രയോഗം കണ്ടുപിടിച്ചതേ  അവളാണത്രേ  ...നമ്മുടെ താഴത്തെ ഷാപ്പില്‍ പണ്ട് എടുത്തുകൊടുക്കുവാന്‍ നിന്നിരുന്ന നാരായണന്‍റെ മകളാ...  ഇവളിതുവരെ അതാരോടും പറഞ്ഞിട്ടില്ലാ..അന്നു ഷാപ്പില്‍ വച്ചു ഞങ്ങള്‍ പറയാറുള്ള ചില തമാശാകളൊക്കെ വിളിച്ചുപറഞ്ഞു ഇവള്‍ ചാനലില്‍   ഷൈന്‍ ചെയുന്നത് കാണാം.....കഷ്ടം.., ആ നാരായണന്‍ മരിച്ചുപോയി..അല്ലങ്കില്‍ കാണായിരുന്നു..അങ്ങേരു മുണ്ടും മടക്കികുത്തി ഒറ്റ വരവുണ്ട് ഇവളുടെ ചാനനലിലേക്ക്.....പിന്നെ ചില മന്ത്രിമാരുടെ ഇംഗ്ലീഷ് കേട്ടാലും ചിരി വരും...ചില ഇംഗ്ലീഷ് മീഡിയം പിള്ളേര് അതുംമൂന്നാം ക്ലാസ്സുകാരും നാലാം ക്ലാസ്സുകാരും വരെ ഇതിനേക്കാള്‍ നന്നായി ഇംഗ്ലീഷ് പറയും ...സായിപ്പന്മാരുടെ ഇംഗ്ലീഷ്, ജട്ജിമാരുറെ ഇംഗ്ലീഷ്, കള്ളുകുടിയന്റെ ഇംഗ്ലീഷ് ,സിനിമാനടിയുടെ  ഇംഗ്ലീഷ്,ബംഗാളികളുടെ ഇംഗ്ലീഷ് ,ഷാപ്പിലെ  ഇംഗ്ലീഷ്....അങ്ങനെ പലതരം ഇംഗ്ലീഷുകരുണ്ടിവിടെ.....

Q,സോഫ്റ്റ്‌വെയര്‍ എഞ്ചിനിയര്‍മാരെക്കുറിച്ച്


A,സോഫ്റ്റായാ വയരുള്ളവരാണധികവും..,ഇരുന്നുള്ള പണിയാണല്ലോ അധികവും,ഇന്റര്‍നെറ്റില്ലാതെ ജീവിക്കാന്‍ പറ്റില്ലെന്നാണ് പലരുടെയും വിചാരം..

ഇന്റര്‍നെറ്റ്‌പ്രാഥമികാവശ്യമോന്നുമാല്ലല്ലോ.....പണ്ടൊരുത്തന്‍ താളമിട്ടുകൊണ്ടു പാടുന്നുണ്ടായിരുന്നു 
"നെറ്റുവന്നു കള്ളനെപ്പോലെ.....", മിസ്സായ നെറ്റ് കണക്ഷന്‍ തിരിച്ചുവന്നതിന്റെ സന്തോഷം കൊണ്ടാണത്...
സ്ഥിരമായി കംബ്യുട്ടർ  ഗെയിം കളിക്കുന്ന ഒരുത്തന്‍ ആദ്യമായി ഗ്രൌണ്ടിലിറങ്ങി കളിച്ചശേഷം പറയുകയാണ് ശരീരം മൊത്തം അനങ്ങിയപ്പോ എന്തൊരു സുഖം എന്നു....ദേഹമാസകലം ഒരുതരം സുഖമുള്ള വേദനാ എന്നാണവന്‍ പറഞ്ഞത്....ഒരുത്തന്‍ ഒരു വെബ് സൈറ്റ്  തുടങ്ങിയിരുന്നു...അതില്‍പ്പിന്നെ അവനെ www.ചട്ടിത്തലയന്‍.കോം എന്നാണിവിടുള്ളവര്‍ വിളിക്കാറ്...അവന്‍റെ തലയ്ക്ക് ഒരു ചട്ടിയുടെ ആകൃതിയാണെത്രേ 

Q,സിനിമയിലെ സൂപ്പര്‍ സ്റ്റാറുകളെ ക്കുറിച്ച്


A,അങ്ങനെയും ഒരു വംശം ഉണ്ടല്ലോ അല്ലെ...,സരോജൂകുമാറിനെപ്പോലെഎത്രപേര്‍...?കൊച്ചുമാകളുടെ പ്രായമുള്ള നയികമാരോടോപ്പം ആടിപ്പാടി  പ്രണയിച്ചു നടക്കുന്ന കുറെയെണ്ണം എല്ലാ ഭാഷയിലുമുണ്ട്‌ ...നായികയുടെ അമ്മയായി അഭിനയിക്കുന്ന സ്ത്രീകള്‍ക്ക് വരെ പ്രായം കുറവായിരിക്കണമെത്രേ...അത്രയും പ്രായം കുറഞ്ഞ ഒരു അമ്മക്ക് മാത്രെമേ പ്രായം കുറഞ്ഞ മകള്‍ ഉണ്ടാകൂ എന്നു... 40  വയസുള്ള നായകന്‍ വിചാരിക്കും ഇവിടെ കുറേപേര്‍ 50 വയസ്സുള്ളവരാണല്ലോ എന്നു....?50 വയസ്സുള്ള നായകന്‍ വിചാരിക്കും ഇവിടെ കുറേപേര്‍ 60 വയസ്സുള്ളവരാണല്ലോ എന്നു...ഇതെല്ലം കാണുവാന്‍ പാവപ്പെട്ട സിനിമാപ്രേമികളും....ഹൈദരാബാദിലെ സിംഹവുമായുള്ള ഫൈറ്റ് സീന്‍,വെക്കടാ വെടീ,കേണല്‍ പദവി,ഫാന്‍സ്‌ അസോസിയേഷന്‍ , അത്താഴത്തിനു ഓസ്ട്രെലിയന്‍ ആപ്പിള്‍, എഴുന്നേല്‍ക്കാന്‍ ആവുധില്ലാത്തശരീരവും,ഇതില്‍ പലരുടെയും സിനിമകള്‍ക്കു ആദ്യ മൂന്നാല് ദിവസങ്ങള്‍ പണം അങ്ങോട്ട്‌ കൊടുത്തുവേണം ആളെക്കയറ്റാന്‍ , മൂന്നാല് ദിവസം കൊണ്ടു നല്ല അഭിപ്രായം ഉണ്ടാക്കി എടുക്കാമല്ലോ...?
ചിലര്‍ ഡബിള്‍ റോളില്‍ അഭിനയിക്കുന്നത് കാണാം,ഒരെണ്ണത്തിനെ തന്നെ സഹിക്കാന്‍ പാടാണ് ,പിന്നെയല്ലേ രണ്ടെണ്ണം...,ലിങ്ക എന്ന സിനമയില്‍ അഭിനയിക്കാന്‍ വന്ന നായികയെ, അവരുടെ ചെറുപ്പം മുതലേ മകളെപ്പോലെ കാണുന്നതാണെന്നും അതുകൊണ്ട് അഭിനയിക്കാന്‍ നാണം തോന്നിയെന്നും നമ്മുടെ രജനിയണ്ണന്‍ പറഞ്ഞു, എന്നിട്ടും അങ്ങേരതില്‍ ഇത്ര കഷ്ടപ്പെട്ട് എന്തിനഭിനയിച്ചു......?കാശിനുവേണ്ടിയോ അതോ...?


Q,ബാഗ്ലൂരിനെക്കുറിച്ചു....


A,ചോക്ളിപ്പട്ടികളുടെ ആവാസകേന്ദ്രം....ITകാര്‍ക്കു മാത്രമല്ല, നല്ല പട്ടിപിടുത്തക്കാര്‍ക്കും നല്ല സ്കോപ്പുള്ള സ്ഥലം,സദാചാരവാദികളുടെ ശല്യമില്ലാതെ ഉമ്മവച്ചുകളിക്കാന്‍ പറ്റിയസ്ഥലം..,നാള്‍ക്കുനാള്‍ പൊട്ടിമുളക്കുന്ന മലയാളീ അസ്സൊസിയേഷനുകളും IT കബനികളും തലങ്ങനേം വിലങ്ങനേം പൊന്തിനില്‍ക്കുന്ന മേല്‍പ്പാലങ്ങളും പിന്നെ മെട്രോ റേയിലും......സിഗരറ്റ് വലിക്കുന്ന സ്ത്രീരത്നങ്ങളും  ഷോപ്പിംഗ്‌മാളിലെ തരികിടകളും പിന്നെ കുറെ ആഡംബരകാറുകളും അതില്‍ മാത്രം വസിക്കുന്ന മനുഷ്യരും...അങ്ങനെ കുറെ കാഴ്ചകളും... മലയാളീ മുതല്‍ കാശ്മീരി വരെയുള്ളവര്‍ അതില്‍ ഉണ്ടാകും..   ഇതിനിടയ്ക്ക് മലയാളിയെ കണ്ടുപിടിക്കാന്‍ ഒരു മാര്‍ഗ്ഗം ഉണ്ട്...സുന്ദരികളായ സ്ത്രീകളെ തുറിച്ചുനോക്കുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ അത് മലയാളീ ആയിരിക്കും....


Q,കരടിയമ്മാവനെക്കുറിച്ച്


A,കുറച്ച്കൂടുതല്‍ കറുപ്പും താടിയും അത്യാവശം വണ്ണവും ഉള്ളവരെ നമ്മുടെ കുട്ടികള്‍ ഇങ്ങനെ ഓമനപേരിട്ടു വിളിക്കാറുണ്ട്....മൌഗ്ലിക്കും കീഷിനും ഒരു കരടിസുഹൃത്ത് ഉണ്ടായിരുന്നു.....പിന്നെ വിഡ്ഢികളായ കുരങ്ങന്മാരായ പറ്റിച്ച്, മാന്പഴം വീതം വെച്ച്,...  വലിയപൂള്‍ കരസ്ഥമാക്കി കടന്നുപോയ പഴയ ബാലകഥയിലെ കരടിയമ്മാവന്‍....കേരള രാഷ്ട്രീയത്തിലും ഇങ്ങനെ കുറെപ്പേരുണ്ട്....പുറെമെ കാണുന്നതിനെക്കാള്‍  കറുത്ത മനസ്സുള്ളവര്‍, പോരാത്തതിനു ഒരു വൃത്തികെട്ട ചിരിയും.....ഇടയ്ക്ക് ചില അഴിമതിക്കഥകളും തരികിടകളും പുറത്ത് വരുന്പോഴാണ് പലരുടെയും തനിനിറം മനസ്സിലാവുന്നത്...കോര്‍പ്പറേറ്റ് ഫ്രാഡ് എന്നൊക്കെയാവും പിന്നെയവരെ വിളിക്കാറ്....

മല്ലനും മാധേവാനും കഥയിലെപ്പോലെ എല്ലാ കരടികളെയും പറ്റിക്കാന്‍ അത്ര  എളുപ്പമല്ല  എന്നൊരു ഓര്‍മയും വേണം..

    









 










മനസ്സിനുള്ളിലെ കുത്ത്


 






അന്നു രാവിലെ അയാള്‍ പതിവിലുംകൂടുതല്‍ എക്സൈറ്റാഡായി കാണാപ്പെട്ടു, വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും ആ പഴയ കോള്ളെജിലേക്ക് പോകുന്നതിന്റെ ദൂരക്കാഴ്ചകള്‍ അയാളെ ചെറുതായിട്ട് അലട്ടുന്നുണ്ടായിരുന്നു,പഴയ സുഹ്രത്തുകള്‍ക്കായി അയാള്‍ ഫേസ്ബുക്ക് പേജില്‍ കുറിച്ചിട്ടു,

"Once again back to the old collage,my wife is going to join there as a lecturar in Botony department"

അലുമിനി അസോസിയേഷന്റെ ഫേസ്ബുക്ക് പേജില്‍ നിന്നും കോപ്പി ചെയ്തെടുത്ത പഴയൊരു ഗ്രൂപ്പ്‌ ഫോട്ടോയും അയാള്‍ ആ വാക്കുകള്‍ക്കൊപ്പം പോസ്റ്റ്‌ ചെയ്തു,  പഴയ കോള്ളെജ് നാടകത്തിലെ കഥാപാത്രങ്ങളായ അനസൂയയും         പ്രിയംവദയും പിന്നെ വേറേതോ   ഒരു രാജാവും,                      അവരോടൊപ്പം നാടകരചിയിതാവായ ശ്രീകുമാറും താനും വേറെ കുറച്ചുപേരും....അതിനുശേഷം അന്നത്തെ ന്യുസ് പേപ്പേര്‍ ചെറുതായി മറച്ചുനോക്കിയ ശേഷം വീടിനു പുറത്തിറങ്ങി ഒരു സിഗരറ്റിനു തീ കൊളുത്തി....    വിവാഹത്തിനുശേഷം അധികമൊന്നും ഉപയോഗിക്കാത്ത ആ ദുശീലം അന്നയാള്‍ വീണ്ടും മനസ്സിലെ ടെന്‍ഷ്യന്‍ കുറക്കുന്നതിനുവേണ്ടി   പ്രയോജനപ്പെടുത്തി.         മധ്യവയസ്കരിലെ ഫേസ്ബുക്ക് ഉപയോഗത്തെക്കുറിച്ച് അന്നത്തെ പത്രത്തില്‍ കൊടുത്തിരുന്ന ലേഖനത്തോടു അയാള്‍ക്ക് തീരെ യോജിക്കാന്‍ കഴിഞ്ഞില്ല,"എന്താ അവരും മനുഷ്യരല്ലേ..? അവര്‍ക്കും വികരങ്ങളില്ലേ ...? പൊടിപിടിച്ചു കിടക്കുന്നതും ഉയിര്‍ത്തെഴുന്നെല്‍ക്കാന്‍ ശക്തിയുള്ളതുമായ ചിത്രങ്ങള്‍ അവരുടെ മനസ്സിലും ഉണ്ടാകില്ലേ...?"        പത്തുമിനിട്ടിനുശേഷം കംബ്യുട്ടറിനു മുന്നിലേക്ക്  തിരിച്ചുവന്നപ്പോള്‍ പഴയതും പുതിയതുമായ കാലത്തിന്റെ കൈയ്യോപ്പിനെ അനുസ്മരിപ്പിക്കുന്ന നിരവധി ലൈക്കൂകള്‍ കിട്ടിയിരിക്കുന്നത്  കണ്ടു ,അതിലൊരാളെ അയാള്‍ വളരെ പെട്ടന്ന്തന്നെ  തിരിച്ചറിഞ്ഞു , ജെയിംസ്..,യൂണിയന്‍ പ്രവര്‍ത്തനങ്ങളില്‍ എന്നും മുന്‍പന്തിയിലുണ്ടായിരുന്ന ജെയിംസിനെ അയാള്‍ ഓര്‍ത്തു,കുറേക്കാലം ജെയിംസ് പുറത്തെവിടെയോ ആയിരുന്നെന്നു കേട്ടിരുന്നു..പിന്നെ ബംഗ്ലൂരില്‍ സെട്ടില്‍ഡായി എന്നും കേട്ടു ...പഴയ പ്രഫസ്സര്‍ എലിസബത്ത്‌ മാഡത്തിന്റെ കമന്റെ പെട്ടന്നുതന്നെ അയാള്‍ കണ്ടു....."welcome to the heaven..."

" സച്ചിന്റെ ഡ്രൈവുകള്‍ ,ഇന്ത്യയുടെ  ആണവനയം,          റിക്കിമാര്‍ട്ടിന്‍റെ  പാട്ട്, വിദ്യാര്‍ഥികളുടെ അവകാശങ്ങളെ ചോദ്യം ചെയ്ത ബസ് കണ്ടകടരുടെ അഹങ്കാരം...  തുടങ്ങിയ എണ്ണാമറ്റ വിഷയങ്ങളില്‍ കൂലംകുഷമായ ചര്‍ച്ചകള്‍ നടത്തിയ ഒഴിവുല്ലസവേളകള്‍ ,ആദ്യത്തെ പുക ആസ്വദിച്ച വരാന്തകള്‍ ,ആദ്യപ്രണയം പോട്ടിമുളച്ച ബോഗേന്‍ വില്ലകള്‍,ഇടവഴികളില്‍ നിന്നു ചിരിച്ചുകൊണ്ടു മാഞ്ഞുപോയ സുഖമുള്ളകാറ്റ്...."എല്ലാം എവിടെനിന്നോ തിരിച്ചുവിളിക്കുന്നത് പോലെ , ഒപ്പം പ്രിയ്യപ്പെട്ട എലിസബത്ത്‌ മാഡത്തിന്റെ കമന്റിനു ലൈക്കടിക്കുവാനും അയാള്‍ മറന്നില്ല...





കോള്ളെജിലേക്കുള്ള നീണ്ട യാത്രയില്‍ അയാളുടെ മനസ്സിനുള്ളില്‍ പഴയ വികാരങ്ങളുടെ  വേലിയേറ്റം നടക്കുന്നുണ്ടായിരുന്നു,അങ്ങനെ ദീപക്ക് മേനോന്‍ എന്ന ദീപു വീണ്ടും ആ കൊള്ളജ് വരാന്തകളിലേക്ക്  ഇറങ്ങിച്ചെന്നു,     പറന്നകലുന്ന കുരുവിക്കൂട്ടങ്ങളും ഓര്‍മ്മകളുടെ പുല്‍മൈതാനങ്ങളും ക്രിക്കറ്റ്  ഗ്രൌണ്ടിലെ മണല്‍ത്തരികളും പിന്നെ നിമാഷശലഭങ്ങളെപ്പോലെ പറന്നകലുന്ന പൂത്തുബികളും അയാളെ അവിടേക്ക് വീണ്ടും വീണ്ടും മാടിവിളിച്ചുകൊണ്ടിരുന്നു....വര്‍ഷങ്ങള്‍ക്കുശേഷം ഈ കൊള്ളജിലേക്ക് വീണ്ടും വരുബോള്‍ അയാളുടെ കൈവെള്ളയില്‍ പിടിച്ചുകൊണ്ട് അയാളുടെ പ്രിയാതമയുമുണ്ട്, അങ്ങേയറ്റം വരെയുള്ളവരെ ചെന്നുകണ്ടു അപേക്ഷിച്ചിട്ടും പല പല വാതിലുകള്‍ കയറിയിറങ്ങിയിട്ടുമാണ് ഭാര്യക്ക് ആ കൊള്ളജില്‍ ഒരു ലകച്ര്‍ പോസ്റ്റ്‌ തരപ്പെടുത്തിക്കൊടുത്തതു...അതും പെര്‍മനന്റ് ,അതിന്‍റെതായ അതിരില്ലാത്ത ആഹ്ലാദം അവളുടെ മുഖത്ത് നിഴലിക്കുന്നതും അയാള്‍ക്ക് കാണാം പക്ഷെ ജോയനിംഗ് ഫോര്‍മാലിറ്റീസിനു വേണ്ടി ഈ ബുദ്ധനാഴ്ച് ദിവസം ഈ കൊള്ളജിലെത്തിയപ്പോള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത നോസ്റ്റാൾജിയയാണ്‌ അയാളെ വരവേറ്റാത്..,നീണ്ട ഇടവേളക്കുശേഷം വീണ്ടും അതെ കോളജ്,..."അഞ്ജലീ ,നിനക്കീ കൊള്ളജ് വളരെ ഇഷ്ടമാകും ,പൂക്കളും പച്ചപ്പും ചിത്രശലഭങ്ങളും ആല്‍മരവും ഈ ജനലഴികളും പിന്നെ...."   തന്‍റെ ഭര്‍ത്താവിന്റെ നാവിന്‍തുബില്‍ നിന്നും അസാധാരണമായ സാഹിത്യം ഒഴുകി വരുന്നതുകണ്ടു അഞ്ജലീ ചെറുതായൊന്നു അമ്പരന്നു..,പണ്ട് ബോഗേന്‍ വില്ലകള്‍ കൂട്ടം കൂട്ടമായി നിന്നിരുന്ന ആ പഴയ സ്ഥലത്ത് ഇപ്പോള്‍ ഏതോ വിദ്യാര്‍ഥിസംഘടാനായുടെ കൊടികളും തോരണങ്ങളുമാണ് കണ്ടത്,പേരിനു മാത്രം ഒന്നോ രണ്ടോ ചെടികളും, പണ്ട് ബോഗേന്‍ വില്ലകള്‍ക്കിടയില്‍ വച്ചു ലിസയുമായി സൌഹൃദം പങ്കുവച്ചിരുന്ന ധന്യനിമിഷങ്ങള്‍ അയാളെ വീണ്ടും വീണ്ടും പുറകോട്ടു നടത്തി....

'ബോഗയ്ൻ  വില്ലാച്ചുവട്ടിലെ  ലിസചേച്ചി '  എന്നാ കവിത  പാടി തന്നെ  പ്രകോപിക്കാൻ  ശ്രമിച്ച ശ്രീകുമാറിന്റെ മുഖം , ലിസയുടെ  പ്രിയ്യപ്പെട്ട  കൂടുകാരി  നിമിഷയുടെ മുഖം ,പിന്നെ കരാട്ടേ പ്ടിചിട്ടുണ്ട്  എന്നവകാശപ്പെടുന്ന  അനോജിന്റെ  കുറെ കരാട്ടെ പോലെത്തെ എന്തൊക്കെയോ  സ്റ്റെപ്പുകൾ ...അങ്ങനെ ഒരായിരം മുഖങ്ങൾ , തന്നെ  സ്പർശിക്കുന്ന ഈ ഇളം കാറ്റിനു വേരെ പഴയ  ഓർമ്മകലുടെ ഗന്ധമുള്ളതായ്  ദീപുവിനു  തോന്നി .....   






അന്ന് അവസാന ദിവസം  ലിസ  തേങ്ങിക്കരഞ്ഞപ്പോൾ ഇതുപോലൊരു    ഈ ഇളം കാറ്റിന്റെ  രൂപത്തിൽ പ്രകൃതി  നെടുവീർപ്പെട്ടിരുന്നത്  അയാളോർത്തു , അവളുടെ  കണ്ണുനീർ വീണ അതെസ്ഥലം ,  ബോഗയ്ൻ  വില്ലാകൾ  എന്നും പ്രണയസുന്ദരമായ ഒരു വികാരമായി തന്നെ അലട്ടിയിരുന്നതിന്റെയും ഏതോ ചെഞ്ചുണ്ടുകൾ  മനസ്സിനുള്ളിലെ  നേർത്ത വിങ്ങലായ്  ഫീൽ ചെയ്യാരുള്ളതും ഒക്കെ ഇവിടവുമായി ബന്ധപ്പെട്ടിരിക്കുന്നതായ്  അനുഭവപ്പെട്ടു....  മധുവിധുവിന്റെ  ആദ്യനാളുകളിൽ അഞ്ജലീ തന്നോട്  "ആരെയെങ്കിലും  പ്രണയിച്ച്ചിട്ടുണ്ടോ....?" എന്ന്  ചോദിച്ചു  ഇല്ലാന്നു  പറഞ്ഞു താൻ ഒഴിഞ്ഞുമാറി ..,പിന്നെ  പിന്നെ  അത്തരം ചോദ്യങ്ങളൊന്നും പ്രശ്നമല്ലെന്ന പോലെയായി ..... 'വഴിമറന്ന യാത്രികന്റെ മൌനവും' എന്നുതുടങ്ങുന്ന  ഗാനം എവിടെനിന്നോ  മുഴങ്ങിക്കേട്ടു ....,മനസ്സിലെ  കുളിരോർമ്മകളിൽ നിറയുന്ന സായം സന്ധ്യ കളുടെ നനുനനുത്ത  തൂവല്സ്പർശങ്ങൾ  അയാളെ ചെറുതായ്  ഈറനണി യിച്ചു .... 


തന്റെ  ഭർത്താവിന്റെ  മുഖഭാവത്തിലും ശബ്ദത്തിലും വന്ന മാറ്റം  അഞ്ജലീയിൽ ചെറുതായ് ആകാംഷയുളവാക്കി , ഞാൻ പണ്ട് പഠിച്ച കൊള്ളജെല്ലേ , പഴയ ഓർമ്മകളെല്ലാം കയറിവരുന്നതാ , എന്ന് പറഞ്ഞു  രക്ഷപ്പെടാൻ ശ്രമിച്ച  ഭർത്താവിന്റെ  അവൾ നല്ലൊരു സുഹൃത്തിനെപ്പോലെ  ആശ്വസിപ്പിച്ചു , "കൂൾഡൗണ്‍  ദീപു ,  കൂൾഡൗണ്‍  ".....തന്റെ  ഭര്ത്താവിന്റെ  കൈകളിൽ  അമർത്തി പ്പിടിച്ച്കൊണ്ട് അവൾ  അവനെ വീണ്ടും വീണ്ടും  ആശ്വസിപ്പിച്ചു ,ആ കൈകളിലും കണ്ണുകളിലും  ഇതുവരെയില്ലാത്ത  ഒരു  തണുപ്പ് അവൾക്കനുഭാവപ്പെട്ടിരുന്നു ..,   ആ  കാലത്തെ    സാമൂഹികവശങ്ങളിലേക്ക്  അയാൾ    ''ഇന്റർനെറ്റ്‌  എന്നാ  ഏതോ  ഒരു  ഭീകരൻ  ശക്തിപ്രാപിക്കുവാൻ തുടങ്ങുന്നതിനെക്കുരിച്ചുള്ള ആശങ്കകൾ , പെണ്‍കുട്ടികൾ  ജീന്സിടുന്നതിനെക്കുറിച്ച് നെറ്റിചുളിച്ച് ചുളിച്ച്നെറ്റിക്ക്  വളരെയധികം  ചുളിവുകൾ  വന്നുതുടങ്ങിയ സദാചാരവാദികൾ  , ബിയർ  ബോട്ടിലുകൾക്ക്  ഇന്നത്തേതിന്റെ  പകുതിമാത്രം  വില ,തമിഴ് സിനിമയിൽ ഏതോ  ഒരു റെഹ് മാൻ  കയറി വിലസുന്നുണ്ട് ,ഇയാൾ  ശരിക്കും ഭയങ്കരനാണോ എന്നതിനെക്കുറി ചുള്ളാ ചർച്ചകൾ ......" എല്ലാം ആ കാലത്തിന്റെ പ്രേത്യേകതകളായിരുന്നു. 











ഓഡിറ്റൊറിയാത്തിന്റെ  മുൻബിലൂടെ ഡിപ്പാര്ടുമെന്റു   ഹെഡിന്റെ  ഓഫീസി ലേക്കും  സ്റ്റാഫ് റൂമിലേക്കും കയറിചെല്ലുൻബോൾ  അവൾ  കൂടുതൽ  സന്തോഷവതിയായ് കാണപ്പെട്ടു ..,പക്ഷെ  ഓഡിറ്റൊറിയാത്തിന്റെ മുൻവശത്ത് ആരോ പിടിച്ചു നിർത്തി യപോലെ  അയാൾ നിന്നു,കൌമാരവും യൌവ്വനവും പറന്നുനടന്ന  ഉന്മാദ സുന്ദരമായ  നിമിഷങ്ങൾ കൈകോർത്തു നടന്ന  പ്രിയാപ്പെട്ടവരുടെ  ആലിംഗനം  വീണ്ടും   വീണ്ടും പുണരുന്നതോ..?ഒരുപക്ഷെ  ഈ  കാറ്റിന് പറയാനുള്ള കഥകളിൽ വരെ ഒരുപാടു ഒരുപാടു സുഖമുള്ളതും  ഒരുപാടു ദു:ഖമുള്ളതും ആയ  ഓർമ്മകൾ ഉണ്ടാകും ..,മധുരവും കയ്പ്പും  കലർന്ന രുചിഭേദങ്ങൾ ...ഇടയ്ക്ക് ഒരുപറ്റം കുട്ടികൾ കണ്മുന്നിലൂടെ നടന്നുപോയി , തുള്ളിക്കളിച്  കലപില കൂട്ടി അവർ നടന്നുപോകുന്നതും നോക്കി അവർ രണ്ടുപേരും ഒരുനിമിഷം നിന്നു..ആ  കൂട്ടത്തിൽ ആണ്കുട്ടികളും പെണ്കുട്ടികളും ഉണ്ട് ..... "ഭൂമിയ്ലെ  സ്വർഗം അസ്വദിക്കുന്നതിൽനിന്നും ഞങ്ങളെ  തടയാൻ ആർക്കും  പറ്റില്ല എന്നാ അഹങ്കാരമോ നിഷ്കളങ്കതയൊ ആ  മുഖങ്ങളിൽ കാണാം, കിന്നരങ്ങളുടെ  കൈവള ക്കിലുക്കം ,മൊബൈൽ  ഫോണിൽ കുത്തി കുത്തി എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്ന ഒരു കൊച്ചു കാതലൻ ,പ്രണയത്തിന്റെ  രാഗം  മേയ്ഫ്ലവറിനും ചാരുത  കൊന്നയ്ക്കും പകുത്തുനൽകിയ പ്രണയിനികൾ    ......" അങ്ങനെ കുറെ   ടൈപ്പ്  കഥാപാത്രങ്ങൾ   അക്കൂട്ടത്തിൽ       ഉണ്ടായിരുന്നു ..,അയാളുടെ  മനസ്സിലും പ്രണയത്തിന്റെ കനലുകൾ ചെറുതായ്  നീറാൻ തുടങ്ങി..

അവസാന മണി ക്കൂറി ൽ വന്ന ജോലിക്കാരനും അതെ വേതനം തന്നെ നല്കിയ ബൈബിളിലെ തൊഴിലുടമയെപ്പോലെ  , തന്റെ ഹൃദയത്തിലേക്ക് വരുന്ന ഓരോ ബാച്ചിനും മുഴുവൻ ഹൃദയവിശാലതയും പകുത്തു നല്കാൻ തയ്യാറായി നില്ക്കുന്ന ക്യംപസ്സിന്റെ സങ്കല്പ്പ സുന്ദര ശാസ്ത്രത്തെ ക്കുറിച്ചും  കാലത്തിന്റെ ചുമരെഴുത്തുകലെക്കുറി ച്ചും  അയാൾ അദ്ഭുദപ്പെട്ടു ....തലമുറകൾ പഠിച്ചിറങ്ങിയ വിശ്വവിദ്യലയം പോലെ ഈ മഹാസാഗരം ,അറിവിന്റെ ,കവിതശകലങ്ങലുടെ  ,മോഹ്ങ്ങളുടെ ,സ്വതന്ത്രത്തിന്റെ ,പ്രണയത്തിന്റെ ,നിഷ്കളങ്കാതയുടെ ,മഴവിൽ സ്വപ്നങ്ങളുടെ,ജാതിയുടെയും മതത്തിന്റെയും അതിരുകളില്ലാത്ത കൌമാരത്തിന്റെ ,എല്ലാമെല്ലാമായ ഈ മതിൽക്കെട്ടുകൾ .......വർഷങ്ങൽക്കുമുൻബു  ലിസയുടെ കണ്ണൂകളിലേ നനവുകളിലേക്ക്  നോക്കിയിരുന്നു വിസ്മയം തൂകിയ ആ  പയ്യന്റെതു ക്കൊടിയയിരുന്ന സ്വപ്‌നങ്ങൾ ......




(തുടരും .....)

ENGLISH POEM 3




LIfe as a big Journey


In childhood,
Whenever schools open, rain will come
Even in First day, first journey....


From childhood to teenage changes
Picture of asparagus changes to
Adam teasing and eve teasing.........


With thirsty minds
All wait for a color
Even for a single one.....
With a hopeful mind
We shared our feelings.............

Beautiful smile of Rainbow
Always give special happiness
Even for veteran couples also....

The Great Wall of China
From the History book first
Even from the engineering books also...,
And the long walls of ladies hostels too...


Historical importance of Milkha Singh
In the time of India...Pak partition
Even from the colorful bollywood film also....,
And the collage time faverate too

Stories never ending..
Life continueing...
Still waiting for the
Golden movements to come....
With the expectationsÖ.
And the memories of old Nursery rhyme


Friday 19 December 2014

മഞ്ഞിൽ വിരിഞ്ഞ പൂക്കൾ








ഒരു മഞ്ഞില്‍ വിരിഞ്ഞ പൂവായ് മലയാളികളുടെ മനസ്സിലേക്കു പടര്‍ന്നിറങ്ങിയ ലാലേട്ടന്‍റെ റിലീസായ ആദ്യ സിനിമയായിരുന്നു അത്....സുരേഷ് ഗോപിയുടെ കോളെജ് സമയത്ത് ഈ  സിനിമ അദ്ദേഹത്തെ കീഴടക്കിയ്റെന്നും അദേഹം  22 ല്‍ അധികം തവണ   ഇത്  കണ്ടുവേന്നുമാണ് ,ആദ്ദേഹത്തിന്റെ അത്മാകഥയില്‍ പറയുന്നത്, ഇതിലെ  പ്രണയനിമിഷങ്ങളും  അതിമാനൊ ഹരങ്ങളായിരുന്നെന്നു അദ്ദേഹം ആ കാലാഖട്ടത്തിലെ ചെറുപ്പക്കാരുടെ പ്രതിനിധിയായി അവകാശപ്പെടുന്നുണ്ട് . മനോഹരമായ ഗാനങ്ങളാലും പ്രണയനിമിഷങ്ങളാലും   പ്രേക്ഷക ഹ്രദയങ്ങളിൽ ചിരകാല പ്രതിഷ്ഠ നേടിയ  ചിത്രമാണ്  1980- പുറത്തിറങ്ങിയ  മഞ്ഞിൽ വിരിഞ്ഞ പൂക്കൾ. ഫാസിൽ രചനയും സംവിധാനവും നിർവഹിച്ച്, ശങ്കർ നായകനായഭിനയിച്ച ചിത്രത്തിൽ പ്രതിനായകവേഷമാണ്മോഹൻലാൽ കൈകാര്യം ചെയ്തത്. പൂർണ്ണിമ ജയറാമായിരുന്നു ചിത്രത്തിലെ നായിക. മോഹൻലാൽ,ശങ്കർ പൂർണ്ണിമ ജയറാം എന്നിവരുടെ  ആദ്യ ചിത്രമാണ്  ഇത് ,അതുപോലെ ഫാസിൽ  സ്വതന്ത്രസംവിധായകനായി  എടുത്ത  ആദ്യ സിനിമയും  ഇതാണ് .,കൊടൈക്കനാലിലായിരുന്നു ചലച്ചിത്രത്തിന്റെചിത്രീകരണം    പൂർത്തീകരിച്ചത്പ്രണയം  എന്നാ വികാരത്തെ ഇടനെഞ്ചിലേറ്റിയാ ആരാധകരുട്റെ  ഹൃദയങ്ങളെ  സിനിമകളാക്കി മെനെഞ്ഞെടുത്ത  ഫാസിലിന്റെ  ആദ്യ  സൃഷ്ടി ,മലയാളിയുടെ  മനസ്സിലെ പ്രണയവർണങ്ങളെ ഒപ്പിയെടുത്ത്  ഒരുപാടു  സിനിമകൾ  തൂലികയിൽ നീന്നും പിന്നെയും പിന്നെയും വിരിഞ്ഞുകൊണ്ടിരു ന്നു  


11 വർഷങ്ങൾക്ക് ശേഷം ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ , ഹോളിവുഡ് ത്രില്ലറായ Sleeping with the Enemy (1991)   ആയി പുറത്തിറങ്ങി ,പിന്നീട് Yaraana (1995), Daraar (1996), അഗ്നി സാക്ഷി (1996), കോയി മേരെ ദിൽ സേ പൂച്ചാ  (2002) എന്ന പേരിൽ ഹിന്ദിയിൽ നാലു പ്രാവശ്യം പുനർനിർമ്മിക്കുകയുണ്ടായിതമിഴ് സിനിമയായ  Varuvala (1998) ,പാക് സിനിമ ഖിലോന എന്നിവയം ഇതിൽ നിന്നാണ്  ഉണ്ടായത്.




അഭിനേതാക്കൾ

മോഹൻലാൽനരേന്ദ്രൻ

ശങ്കർപ്രേം കൃഷ്ണൻ

പൂർണ്ണിമ ജയറാംപ്രഭ

പ്രതാപചന്ദ്രൻശിവശങ്കരപ്പണിക്കർ

ആലുംമൂടൻകുശലൻ

നെടുമുടി വേണുസെയ്തലവിഗാനരചന 

നിർവ്വഹിച്ചിരിക്കുന്നത് ബിച്ചു തിരുമല

സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ജെറി അമൽദേവ്


# ഗാനം                         ഗായകർ 

1. "മഞ്ചാടിക്കുന്നിൽ"  കെ.ജെ. യേശുദാസ്, വാണി ജയറാം

2. "മഞ്ഞണിക്കൊന്പി"       എസ്. ജാനകി  

3. "മഞ്ഞണിക്കൊന്പി എസ്. ജാനകി  

4. "മിഴിയോരം നനഞ്ഞൊഴുകും കെ.ജെ. യേശുദാസ്  

5. "മിഴിയോരം നിലാവലയോ എസ്. ജാനകി

http://www.tubetn.com/watch.php?vid=2109fa765

Thursday 18 December 2014

POEM 2


ചട്ടക്കാരി  


വെസ്റ്റെണ്‍ ഡാൻസിന്റെ  പ്രകന്പനങ്ങളും
ജീൻസിന്റെ നിറഭേദങ്ങളും
അവളെ  വത്യാസ്തയാക്കി
സ്വിമ്മിംഗ് പൂളിൽ  വച്ചു കണ്ട  അമ്മാവന്മാരും
പുഴയോരത്തുവച്ചുകണ്ട  മീൻപിടുത്തക്കാരും
കണ്ണിമവെട്ടാതെ  നോക്കിനിന്നു,
ഞാറ്റുവേലക്കിളികൾ കഷ്‌ടം വച്ചു,
ദേശാടനപ്പക്ഷികൾ പുഞ്ച്ജിരി തൂകി,
കള്ളാക്കാമുകന്മാർ  നന്പറിട്ടുനോക്കി
സദചാരവാദികൾ നെറ്റിചുളിച്ചു
ബിയർ ബോട്ടിലുകൾ  മഴയായ്  പെയ്ത രാത്രികളിൽ
ലിസ്റ്റിക്കിന്റെ ചുവപ്പുനിറം കൂട്ടിവച്ചതും,
മുറിവാലൻ പൈങ്കിളികൾ  ആടിത്തിമർത്തതും,    
പുരുഷസുഹൃത്തുകൾ തലോടിയതും,
പ്രണയസന്ദേശം കൈമാറിവന്ന  അരയന്നങ്ങൾ
വച്ചുനീട്ടിയ വൈൻ ഗ്ലാസ്സുകൾ
നുണഞ്ഞിറക്കിയതും പിന്നെ ,
നൂലില്ലാപട്ടം  പോലെ കറങ്ങിനടന്നതും
 പാൽമഴയായ്  പെയ്ത  വിസ്മയങ്ങളും


നഷ്ടസ്വപ്നങ്ങളുടെ  തീരാദു:ഖവും
അത്മാവിനുള്ളിലെ  വിശുദ്ധ സങ്കല്പ്പങ്ങലുടെ  അഭാവാവും
ഭാവനയില്ലാത്ത യൗവ്വനത്തിന്റെ  തുടിപ്പുകളും
അവൾക്കായ്‌   വിധി കരുതിവച്ച  ദുരിതങ്ങളും 


അന്നു പെയ്ത മഴയില്‍ 

പ്രവാസ ജീവിതത്തിന്റെ 

മനപ്രയാസങ്ങളില്‍ നിന്ന് ,
നീണ്ട ഇടവെളക്കുശേഷം‍,
വീണ്ടും നട്ടിലെഅന്പലമുറ്റം,

വീണ്ടുമൊരുഉത്'സവകാലം‍,

ഹ്രദയവികരങ്ങള്‍ കോര്‍ത്തിണക്കി
പോലെ ചാറ്റല്‍മഴ പെയുന്നു,



ആ‍‍ള്‍കൂട്ടത്തിനിടയില്‍‍  നിന്ന്...
അയവിറക്കിരസിക്കാറുള്ള

ഓര്‍മകള്‍ക്കു ജീവന്‍ വച്ചപൊലെ 

അവള്‍,പ്രായത്തിന്റെ ചുളിവുകള്‍,
അവശേഷിക്കുന്ന കവി‍‍ള്‍ത്തടങ്ങള്‍,
അതേ നിറത്തിലുള്ള കമ്മലുകളും‍.


കൌമാരത്തിന്റെ കൈക്കൂന്പിളില്‍

 തൊഴുതുനിന്നു പ്രാര്‍ഥിച്ച,


അന്പലനടയിലെ കഴ്ചകളൊന്നില്‍ ,

 കണ്ണുകളുടെ സൌന്ദര്യവും

  ആദ്യാനുരാഗമയ് വളര്‍ന്ന പുഞ്ചിരികളുമുണ്ടായിരുന്നു
അന്നത്തെ ചാറ്റല്‍ മഴക്കു ഇതിനെക്കാള്‍
കുളിര്‍മയുണ്ടായിരുന്നു,


നക്ഷത്രങ്ങളെ വരയ്ക്കാനൊരു എളുപ്പവഴി പടിപ്പിച്ചുതന്ന,
പൊടിയരിക്കഞ്ഞിയുടെ സ്വാദിനെ
നാവിന്‍തുന്പില്‍ വച്ചുതരാറുള്ള,
കൌമരത്തിന്റെ ജീവരാഗങ്ങളെ
പകര്‍ന്നുതന്ന കൂട്ടുകാരി.,
വിരഹാര്‍ദ്രയായൊരു സന്ധ്യയുടെ
കണ്ണുനീര്‍ത്തുള്ളികളെ ഒപ്പിയെടുത്തപോലെ
വീശിയ ഇളം കാറ്റിന്റെ തുടിപ്പുകള്‍
മനസ്സിന്റെ ഭാരം കൂട്ടി,
കണ്ണുചിമ്മിയ ഹം‍സങ്ങളും‍
കിന്നരം മീട്ടിയ ഓര്‍മകളും‍
വീണ്ടും വീണ്ടും മഴയായ് 

പെയ്തു ഞങ്ങളെ നൊന്പരപ്പെടുത്തുന്നതെന്തിനെന്

നറിയാതെഞാൻ വീണ്ടും....

Wednesday 17 December 2014

1982


PRIYANKA CHOPRA

FAMOUS PEOPLE BORN IN 1982 

Jan 09th - Kate Middleton,Britain Princess

Jan 29th - Meera Vasudevan, Indian Actress

Feb 18th - Rajeev Pillai, Indian Actor


Mar 03rd - Jessica Biel,Actress Hollywood

Mar 13rd - Preeja Sreedharan,Asiad Gold 












Mar 28Th - Sonia Agarwal, Indian Actress

Apr 08Th - Allu Arjun,Indian Actor

ALLU ARJUN

Apr 11Th - Ian Bell, English Cricketer

Apr 15th - Seth Rogen, Canadian actor and writer

Apr 22Nd - Kaká, Brazilian Footballer

KAKA

Apr 23Rd - Taio Cruz,English  Singer

Apr 24Th - Kelly Clarkson,  American Singer

Aug 30Th - Andy Roddick, American Tennis Player

Jun 21st - Prince William,Britain Prince


Jul 3Rd  - Kanika, Indian Actress

Jul 5Th  - Alberto Gilardino, Italian Footballer

Jul 7Th  - Shoaib Akhtar,Cricketer

Jul 17Th - Natasha Hamilton , English singer,Actress

Jul 18Th - Priyanka Chopra,Indian Actress

Jul 30Th -James Anderson,England Cricketer

Sep 11th - Sreya Sharan,Indian Actress

Sep 28Th - Abhinav Bindra,Olympic Gold 

ShooterSep 28Th - Ranbir Kapoor,Bollywood Actor



Oct 13Th - Ian Thorpe, Australian Swimmer

Oct 16Th - PrithviRaj,Indian Actor


Nov 12Th - Anne Hathaway,Actress 

Nov 17Th - Yusuf Pathan ,Indian Cricketer